Mia Khalifa | മിയ ഖലീഫയുടെ ഫേസ്ബുക്ക് പേജിൽ താരം ഓർമ്മയായെന്ന് സന്ദേശം; വാസ്തവമെന്ത്?

Last Updated:
മിയ ഖലീഫയുടെ ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന കാര്യമാണ് പ്രത്യക്ഷപ്പെട്ടത്. വാസ്തവമെന്ത്?
1/11
 മിയ ഖലീഫയുടെ ലോകമേന്മടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം അവരുടെ ഫേസ്ബുക്ക് പേജിൽ കണ്ടത്. മിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇന്നലെ ഒരു മെമ്മോറിയലൈസ്ഡ് പ്രൊഫൈലായി മാറിയിരുന്നു. ഈ വാർത്ത പോസ്റ്റ് ചെയ്യുന്ന വേളയിലും ഇത് മാറിയിട്ടില്ല. 'മിയ ഖലീഫയെ ഓർമ്മിക്കുന്നു' എന്ന് പറഞ്ഞാണ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരം
മിയ ഖലീഫയുടെ ലോകമേന്മടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം അവരുടെ ഫേസ്ബുക്ക് പേജിൽ കണ്ടത്. മിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇന്നലെ ഒരു മെമ്മോറിയലൈസ്ഡ് പ്രൊഫൈലായി മാറിയിരുന്നു. ഈ വാർത്ത പോസ്റ്റ് ചെയ്യുന്ന വേളയിലും ഇത് മാറിയിട്ടില്ല. 'മിയ ഖലീഫയെ ഓർമ്മിക്കുന്നു' എന്ന് പറഞ്ഞാണ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരം
advertisement
2/11
 'മിയ ഖലീഫയെ സ്നേഹിക്കുന്ന ആളുകൾക്ക് അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും അവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്കിലെ സന്ദേശം. എന്നാൽ വാസ്തവമെന്താണ്? (തുടർന്ന് വായിക്കുക)
'മിയ ഖലീഫയെ സ്നേഹിക്കുന്ന ആളുകൾക്ക് അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും അവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്കിലെ സന്ദേശം. എന്നാൽ വാസ്തവമെന്താണ്? (തുടർന്ന് വായിക്കുക)
advertisement
3/11
 എന്നിരുന്നാലും, മിയ തന്നെ ട്വിറ്ററിൽ അതെല്ലാം ഒരു കള്ളക്കഥയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഒരു മീം ഉപയോഗിച്ച് അവർ അത് ഭംഗിയായി ചെയ്തു. 1975-ൽ പുറത്തിറങ്ങിയ 'മോണ്ടി പൈത്തൺ ആൻഡ് ദി ഹോളി ഗ്രെയ്ൽ' എന്ന ചിത്രത്തിലെ ബോഡി കളക്ടർ സീനിൽ നിന്നുള്ളതാണ് ഈ മീമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു
എന്നിരുന്നാലും, മിയ തന്നെ ട്വിറ്ററിൽ അതെല്ലാം ഒരു കള്ളക്കഥയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഒരു മീം ഉപയോഗിച്ച് അവർ അത് ഭംഗിയായി ചെയ്തു. 1975-ൽ പുറത്തിറങ്ങിയ 'മോണ്ടി പൈത്തൺ ആൻഡ് ദി ഹോളി ഗ്രെയ്ൽ' എന്ന ചിത്രത്തിലെ ബോഡി കളക്ടർ സീനിൽ നിന്നുള്ളതാണ് ഈ മീമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു
advertisement
4/11
 അവരുടെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാണോ അല്ലെങ്കിൽ ആരെങ്കിലും തമാശ കളിക്കാൻ തീരുമാനിച്ചതാണോ എന്നൊന്നും വ്യക്തമല്ല. നിലവിൽ, 4.2 ദശലക്ഷം ഫോളോവേഴ്‌സുള്ള മെമ്മോറിയലൈസ്ഡ് ഔദ്യോഗിക പേജിൽ നിന്ന് മിയയുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. അവരുടെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്
അവരുടെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാണോ അല്ലെങ്കിൽ ആരെങ്കിലും തമാശ കളിക്കാൻ തീരുമാനിച്ചതാണോ എന്നൊന്നും വ്യക്തമല്ല. നിലവിൽ, 4.2 ദശലക്ഷം ഫോളോവേഴ്‌സുള്ള മെമ്മോറിയലൈസ്ഡ് ഔദ്യോഗിക പേജിൽ നിന്ന് മിയയുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. അവരുടെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്
advertisement
5/11
 സെലിബ്രിറ്റികളുടെ മരണ വ്യാജവാർത്തകൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഖലീഫക്ക് തന്നെ ഇത് നേരത്തെ സംഭവിച്ചിരുന്നു. അന്നും അവർ അത് കാര്യമായി എടുത്തില്ല. 2020-ൽ മിയയെക്കുറിച്ച് ട്വിറ്ററിൽ ഒരു വ്യാജ മരണവാർത്ത പ്രചരിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു
സെലിബ്രിറ്റികളുടെ മരണ വ്യാജവാർത്തകൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഖലീഫക്ക് തന്നെ ഇത് നേരത്തെ സംഭവിച്ചിരുന്നു. അന്നും അവർ അത് കാര്യമായി എടുത്തില്ല. 2020-ൽ മിയയെക്കുറിച്ച് ട്വിറ്ററിൽ ഒരു വ്യാജ മരണവാർത്ത പ്രചരിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു
advertisement
6/11
 ഒരു പോൺ താരമെന്ന നിലയിൽ മുൻകാല കരിയറിൽ മിയയെ അപകീർത്തിപ്പെടുത്താൻ ട്രോളുകളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നതിന് പുറമെ, മിയയ്ക്ക് ഐഎസിൽ നിന്ന് വധഭീഷണിയും ഉയർന്നിരുന്നു
ഒരു പോൺ താരമെന്ന നിലയിൽ മുൻകാല കരിയറിൽ മിയയെ അപകീർത്തിപ്പെടുത്താൻ ട്രോളുകളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നതിന് പുറമെ, മിയയ്ക്ക് ഐഎസിൽ നിന്ന് വധഭീഷണിയും ഉയർന്നിരുന്നു
advertisement
7/11
 മിയ പോസ്റ്റ് ചെയ്ത ട്വീറ്റ്
മിയ പോസ്റ്റ് ചെയ്ത ട്വീറ്റ്
advertisement
8/11
 മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/11
 മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/11
 മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/11
 മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement