കോവിഡ് 19 | ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു; ഒറ്റദിവസത്തിനിടെ 889 മരണങ്ങള്‍

Last Updated:
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
1/7
 കൊറോണയെ നിയന്ത്രിച്ച് നിർത്താനാകാതെ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ മരണ സംഖ്യ പതിനായിരം കടന്നു.
കൊറോണയെ നിയന്ത്രിച്ച് നിർത്താനാകാതെ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ മരണ സംഖ്യ പതിനായിരം കടന്നു.
advertisement
2/7
 അധികൃതർ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10023 പേരാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 ബാധിതരായി മരിച്ചത്
അധികൃതർ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10023 പേരാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 ബാധിതരായി മരിച്ചത്
advertisement
3/7
 ശനിയാഴ്ച  മാത്രം 889 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്
ശനിയാഴ്ച  മാത്രം 889 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്
advertisement
4/7
 പുതിയതായി  5974 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  92472 ആയിട്ടുണ്ട്.
പുതിയതായി  5974 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  92472 ആയിട്ടുണ്ട്.
advertisement
5/7
 ആഗോള തലത്തിൽ  30870 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 
ആഗോള തലത്തിൽ  30870 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 
advertisement
6/7
 662073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക്‌ പിന്നാലെയാണ് സ്‌പെയിന്‍.
662073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക്‌ പിന്നാലെയാണ് സ്‌പെയിന്‍.
advertisement
7/7
 മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement