കാൺപൂർ റെയ്ഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

Last Updated:
ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്.
1/7
 കാൺപൂരിൽ റെയ്ഡിനിടെ എട്ട് പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ മാഫിയത്തലവൻ  വികാസ് ദൂബെ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
കാൺപൂരിൽ റെയ്ഡിനിടെ എട്ട് പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ മാഫിയത്തലവൻ  വികാസ് ദൂബെ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
advertisement
2/7
 പൊലീസുകാരുടെ മരണത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഗുണ്ടാനേതാവും മുൻ ഗ്രാമമുഖ്യനുമായ വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരുന്നു
പൊലീസുകാരുടെ മരണത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഗുണ്ടാനേതാവും മുൻ ഗ്രാമമുഖ്യനുമായ വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരുന്നു
advertisement
3/7
 അധികൃതർ നടപടികൾ കർശനമാക്കിയതോടെയാണ് വികാസ് കീഴടങ്ങുന്നുവെന്ന വാർത്തകൾ എത്തുന്നത്. ഉന്നാവോ കോടതിയിൽ ഇയാൾ കീഴടങ്ങാനെത്തുമെന്നാണ് റിപ്പോർട്ട് . (ചിത്രം-പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തിയ വികാസിന്‍റെ വീട്)
അധികൃതർ നടപടികൾ കർശനമാക്കിയതോടെയാണ് വികാസ് കീഴടങ്ങുന്നുവെന്ന വാർത്തകൾ എത്തുന്നത്. ഉന്നാവോ കോടതിയിൽ ഇയാൾ കീഴടങ്ങാനെത്തുമെന്നാണ് റിപ്പോർട്ട് . (ചിത്രം-പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തിയ വികാസിന്‍റെ വീട്)
advertisement
4/7
 ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്.  (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്.  (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
5/7
 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണത്തിനും ഗുണ്ടാസംഘങ്ങളെ നേരിടുന്നതിനും നേതൃത്വം നൽകുന്നത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണത്തിനും ഗുണ്ടാസംഘങ്ങളെ നേരിടുന്നതിനും നേതൃത്വം നൽകുന്നത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
6/7
 ദുബെയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിവര ദാതാവിന്റെ തിരിച്ചറിയൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കാൺപൂരിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ  നേരത്തെ അറിയിച്ചിരുന്നു. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
ദുബെയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിവര ദാതാവിന്റെ തിരിച്ചറിയൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കാൺപൂരിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ  നേരത്തെ അറിയിച്ചിരുന്നു. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
7/7
 പ്രത്യേക ദൗത്യ സംഘം വികാസിന്‍റെ വീട് ഇടിച്ചുനിരത്തുന്നു
പ്രത്യേക ദൗത്യ സംഘം വികാസിന്‍റെ വീട് ഇടിച്ചുനിരത്തുന്നു
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement