'ഞാൻ കണ്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തെ സംബന്ധിക്കുന്ന നിർണായക വിവരമായ മരണ സമയത്തെ കുറിച്ച് പറഞ്ഞിട്ടില്ല. സുശാന്തിനെ കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാണോ അതോ സുശാന്ത് തൂങ്ങി മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുന്നത് മരണ സമയത്തിലൂടെ മാത്രമാണ്'- വികാസ് സിംഗ് എഎൻഐയോട് വ്യക്തമാക്കി.