ഐടി പ്രൊഫഷണൽ കാറിനുള്ളില്‍ നൈട്രജന്‍ നിറച്ച് ജീവനൊടുക്കി; ഹൃദ്രോഗബാധിതനായതില്‍ വിഷാദം

Last Updated:
നൈട്രജന്‍ സിലിണ്ടര്‍ വാങ്ങി കാറില്‍ സൂക്ഷിച്ചിരുന്നു
1/7
bengaluru techie died by suicide in different way by using nitrogen gas mrq
ബെംഗളൂരു:കാറില്‍ നൈട്രജന്‍ നിറച്ച് ആത്മഹത്യ ചെയ്ത് ഐടി പ്രൊഫഷണൽ. ബെംഗ്ലൂരിലെ മഹാലക്ഷ്മി ലേഔട്ടിലെ കുറുബറഹള്ളി ജംഗ്ഷനു സമീപമാണ് സംഭവം. ബെംഗ്ലൂരില്‍ താമസിക്കുന്ന 51കാരനായ വിജയകുമാറാണ് ജീവനൊടുക്കിയത്.
advertisement
2/7
 വിജയ് കുമാര്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. വിജയകുമാര്‍ ഹൃദ്രോഗബാധിതനായിരുന്നു. ഇതില്‍ വിഷാദനായതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്.
വിജയ് കുമാര്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. വിജയകുമാര്‍ ഹൃദ്രോഗബാധിതനായിരുന്നു. ഇതില്‍ വിഷാദനായതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്.
advertisement
3/7
 ആത്മഹത്യ ചെയ്യാന്‍ നൈട്രജന്‍ സിലിണ്ടര്‍ വാങ്ങി. ഇതു ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്യാന്‍ നൈട്രജന്‍ സിലിണ്ടര്‍ വാങ്ങി. ഇതു ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.
advertisement
4/7
 വിജയകുമാര്‍ കാര്‍ റോഡരികില്‍ നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിന് കവര്‍ ഇട്ടു. എന്നിട്ട് അകത്തേക്ക് കയറി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു.
വിജയകുമാര്‍ കാര്‍ റോഡരികില്‍ നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിന് കവര്‍ ഇട്ടു. എന്നിട്ട് അകത്തേക്ക് കയറി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു.
advertisement
5/7
 പ്ലാസ്റ്റിക് കവര്‍ മുഖത്ത് ചുറ്റി നൈട്രജന്‍ വാതകം കടത്തിവിട്ടു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
പ്ലാസ്റ്റിക് കവര്‍ മുഖത്ത് ചുറ്റി നൈട്രജന്‍ വാതകം കടത്തിവിട്ടു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
advertisement
6/7
 പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വിജയകുമാര്‍ ഗുരുതരാവസ്ഥയിലായിരുന്നു. പൊലീസ് ഉടന്‍ തന്നെ വിജയകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വിജയകുമാര്‍ ഗുരുതരാവസ്ഥയിലായിരുന്നു. പൊലീസ് ഉടന്‍ തന്നെ വിജയകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
advertisement
7/7
 സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement