advertisement

'ഞങ്ങളെ തൂക്കിക്കൊല്ലുന്നത് കൊണ്ട് രാജ്യത്ത് ബലാത്സംഗം ഇല്ലാതാകില്ല': നിര്‍ഭയ കേസ് പ്രതി

Last Updated:
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല'
1/9
 ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
advertisement
2/9
nirbhaya case
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല' എന്ന് പ്രതികളിലൊരാളായ വിനയ് കുമാർ പറ‍ഞ്ഞുവെന്നാണ് ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
advertisement
3/9
 നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
advertisement
4/9
  എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
 എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
advertisement
5/9
 നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
advertisement
6/9
nirbhaya case
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു
advertisement
7/9
 ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
advertisement
8/9
mukesh singh, nirbhaya case convicts, nirbhayas mother, death penalty, delhi hig court, mukesh kumar, നിർഭയ കേസ്, നിർഭയ പ്രതികൾ, വധശിക്ഷ
അതേസമയം തീഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി
advertisement
9/9
 നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement