advertisement

'ഞങ്ങളെ തൂക്കിക്കൊല്ലുന്നത് കൊണ്ട് രാജ്യത്ത് ബലാത്സംഗം ഇല്ലാതാകില്ല': നിര്‍ഭയ കേസ് പ്രതി

Last Updated:
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല'
1/9
 ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
advertisement
2/9
nirbhaya case
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല' എന്ന് പ്രതികളിലൊരാളായ വിനയ് കുമാർ പറ‍ഞ്ഞുവെന്നാണ് ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
advertisement
3/9
 നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
advertisement
4/9
  എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
 എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
advertisement
5/9
 നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
advertisement
6/9
nirbhaya case
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു
advertisement
7/9
 ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
advertisement
8/9
mukesh singh, nirbhaya case convicts, nirbhayas mother, death penalty, delhi hig court, mukesh kumar, നിർഭയ കേസ്, നിർഭയ പ്രതികൾ, വധശിക്ഷ
അതേസമയം തീഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി
advertisement
9/9
 നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
advertisement
കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു
കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു
  • കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരൻ കണ്ടക്ടറുടെ മുഖത്ത് കടിച്ച് ക്രൂരമായി ആക്രമിച്ചു

  • കണ്ടക്ടർ വിനു പരിക്കേറ്റതോടെ ബസിന്റെ യാത്ര തടസ്സപ്പെട്ടു, പകരം കണ്ടക്ടർ എത്തിയ ശേഷം സർവീസ് പുനരാരംഭിച്ചു

  • ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു, കണ്ടക്ടറെ ആശുപത്രിയിലേക്ക് മാറ്റി

View All
advertisement