'ഞങ്ങളെ തൂക്കിക്കൊല്ലുന്നത് കൊണ്ട് രാജ്യത്ത് ബലാത്സംഗം ഇല്ലാതാകില്ല': നിര്‍ഭയ കേസ് പ്രതി

Last Updated:
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല'
1/9
 ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
ന്യൂഡൽഹി: പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത്
advertisement
2/9
nirbhaya case
'ഞങ്ങളെ തൂക്കിക്കൊന്നാല്‍ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാകുമെങ്കിൽ തൂക്കിക്കൊല്ലുക തന്നെ വേണം.. പക്ഷെ ബലാത്സംഗങ്ങൾ ഒരിക്കലും അവസാനിക്കില്ല' എന്ന് പ്രതികളിലൊരാളായ വിനയ് കുമാർ പറ‍ഞ്ഞുവെന്നാണ് ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.
advertisement
3/9
 നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നാളെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
advertisement
4/9
  എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
 എന്നാൽ ഇതിനിടെ വീണ്ടും ദയാഹർജി നൽകിയും കോടതിയെ സമീപിച്ചും ശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പ്രതികൾ.
advertisement
5/9
 നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ ദയാഹർജി തള്ളിയിട്ടും പ്രതികളിലൊരാളായ അക്ഷയ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.
advertisement
6/9
nirbhaya case
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു
advertisement
7/9
 ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വധശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്.
advertisement
8/9
mukesh singh, nirbhaya case convicts, nirbhayas mother, death penalty, delhi hig court, mukesh kumar, നിർഭയ കേസ്, നിർഭയ പ്രതികൾ, വധശിക്ഷ
അതേസമയം തീഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി
advertisement
9/9
 നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പ്രത്യേക കഴുമരമാണ് തയ്യാറായിരിക്കുന്നത്.
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement