Kollam Accident | കൊല്ലം തെന്മലയിൽ വാഹനാപകടം; ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു

Last Updated:
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
1/4
Kollam Thenmala Accident, Thenmala Accident, തെന്മല അപകടം, തെന്മല വാഹനാപകടം, മൂന്ന് പെൺകുട്ടികൾ മരിച്ചു, ബിജെപി സ്ഥാനാർത്ഥിയുടെ രണ്ട് മക്കൾ വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: തെന്മലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ചാണ് മൂന്നു പെൺകുട്ടികൾ മരിച്ചത്.
advertisement
2/4
 പെൺകുട്ടികൾ വഴിയരികിലൂടെ നടന്നു വരുന്നതിനിടയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.
പെൺകുട്ടികൾ വഴിയരികിലൂടെ നടന്നു വരുന്നതിനിടയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.
advertisement
3/4
 ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ  എന്നിവരാണ് മരിച്ചത്.
advertisement
4/4
 ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
advertisement
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അപേക്ഷ
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അപേക്ഷ
  • ബംഗ്ലാദേശിൽ ഹിന്ദു യുവാവ് ദിപു ദാസ് മതനിന്ദ ആരോപണത്തിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

  • അന്താരാഷ്ട്രീയ ഹിന്ദു സേവാ സംഘം ഐക്യരാഷ്ട്രസഭയില്‍ ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി.

  • മൗറീഷ്യസിലെ ഹിന്ദു സംഘടനകളും യുഎസ് കോണ്‍ഗ്രസ് അംഗവും കൊലപാതകത്തെ ശക്തമായി അപലപിച്ചു.

View All
advertisement