advertisement

പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ച്: വി.ടി ബൽറാമുൾപ്പടെ അൻപതോളം പേർക്ക് പരുക്ക്; 12 പൊലീസുകാർക്കും പരുക്ക്

Last Updated:
സംഘർഷത്തിൽ 12 പൊലീസുകാർക്കും പരുക്കേറ്റു (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
1/10
 പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനെ നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ വിടി ബല്‍റാം എംഎൽഎ ഉൾപ്പടെ അൻപതോളം പേർക്ക് പരുക്കേറ്റു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനെ നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ വിടി ബല്‍റാം എംഎൽഎ ഉൾപ്പടെ അൻപതോളം പേർക്ക് പരുക്കേറ്റു.
advertisement
2/10
 തുടർന്നുണ്ടായ സംഘർഷത്തിൽ 12 പൊലീസുകാർക്കും പരുക്കേറ്റു. വിടി ബലറാം എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ചില പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് കയറിയതോടെയാണ് പൊലീസ് ലാത്തി വീശിയത്.
തുടർന്നുണ്ടായ സംഘർഷത്തിൽ 12 പൊലീസുകാർക്കും പരുക്കേറ്റു. വിടി ബലറാം എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ചില പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് കയറിയതോടെയാണ് പൊലീസ് ലാത്തി വീശിയത്.
advertisement
3/10
 ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോവാതെ വന്നതോടെ സിവിൽ സ്റ്റേഷൻ പരിസരം സംഘർഷഭൂമിയായി.
ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോവാതെ വന്നതോടെ സിവിൽ സ്റ്റേഷൻ പരിസരം സംഘർഷഭൂമിയായി.
advertisement
4/10
 വി ടി ബൽറാമിന് പുറമെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ ടി. എച്ച് ഫിറോസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം തുടങ്ങി അൻപതോളം പേർക്ക് പരുക്കേറ്റതായി യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
വി ടി ബൽറാമിന് പുറമെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ ടി. എച്ച് ഫിറോസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം തുടങ്ങി അൻപതോളം പേർക്ക് പരുക്കേറ്റതായി യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
advertisement
5/10
 ഇതിനിടെ മന്ത്രി എ കെ ബാലൻ പങ്കെടുത്ത കളക്ടറേറ്റ് യോഗത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചു.
ഇതിനിടെ മന്ത്രി എ കെ ബാലൻ പങ്കെടുത്ത കളക്ടറേറ്റ് യോഗത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചു.
advertisement
6/10
 പിന്നീട് പൊലീസ് വലയം തീർത്താണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പിന്നീട് പൊലീസ് വലയം തീർത്താണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
advertisement
7/10
 പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെടി ജലീൽ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വി ടി ബല്‍റാം പറഞ്ഞു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെടി ജലീൽ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വി ടി ബല്‍റാം പറഞ്ഞു.
advertisement
8/10
 മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ 12 പോലീസുകാർക്കും പരുക്കേറ്റു. എ ആർ ക്യാമ്പിലെയും നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെയും സിവിൽ പൊലീസ് ഓഫീസർമാർക്കാണ് പരുക്കേറ്റത്.
മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ 12 പോലീസുകാർക്കും പരുക്കേറ്റു. എ ആർ ക്യാമ്പിലെയും നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെയും സിവിൽ പൊലീസ് ഓഫീസർമാർക്കാണ് പരുക്കേറ്റത്.
advertisement
9/10
 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിലാണ് ഇവർക്ക് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിലാണ് ഇവർക്ക് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.
advertisement
10/10
 രണ്ടു പേരുടെ തോളെല്ലിനും പരുക്കേറ്റതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
രണ്ടു പേരുടെ തോളെല്ലിനും പരുക്കേറ്റതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
advertisement
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിയെ 'മുനാഫിക്ക്' എന്ന് വിളിച്ച് വനിതാ ലീഗ് നേതാവ് വിമർശിച്ചു

  • വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി റിപ്പോർട്ട്

  • കുടുംബ സംഗമത്തിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

View All
advertisement