advertisement

ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം; ക്യൂആർ കോഡ് സ്റ്റാൻഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Last Updated:
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
1/6
 ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
advertisement
2/6
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
advertisement
3/6
 'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
advertisement
4/6
 മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
advertisement
5/6
  www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
 www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
advertisement
6/6
 നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
advertisement
Kerala Weather| കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി; മാർച്ച് 23 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത
Kerala Weather| കേരളത്തോട് ചേർന്ന് ചക്രവാതച്ചുഴി; മാർച്ച് 23 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത
  • മാർച്ച് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

  • കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും.

  • ഇടിമിന്നൽ അപകടകാരികളായതിനാൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറി മുൻകരുതൽ സ്വീകരിക്കണം.

View All
advertisement