advertisement

ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം; ക്യൂആർ കോഡ് സ്റ്റാൻഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Last Updated:
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
1/6
 ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
advertisement
2/6
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
advertisement
3/6
 'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
advertisement
4/6
 മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
advertisement
5/6
  www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
 www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
advertisement
6/6
 നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement