ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം; ക്യൂആർ കോഡ് സ്റ്റാൻഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Last Updated:
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
1/6
 ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.
advertisement
2/6
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.
advertisement
3/6
 'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.
advertisement
4/6
 മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു
advertisement
5/6
  www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
 www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും
advertisement
6/6
 നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 
advertisement
ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് പരിശോധിച്ചപ്പോൾ മൃതദേഹത്തിന് പകരം ഡമ്മി; പൊളിഞ്ഞത് 50 ലക്ഷത്തിന്റെ തട്ടിപ്പ്
ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് പരിശോധിച്ചപ്പോൾ മൃതദേഹത്തിന് പകരംഡമ്മി;പൊളിഞ്ഞത് 50ലക്ഷത്തിന്റെ തട്ടിപ്പ്
  • ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് പരിശോധിച്ചപ്പോൾ മൃതദേഹത്തിന് പകരംഡമ്മി

  • ഡൽഹി സ്വദേശികളായ കമൽ സോമാനി, ആശിഷ് ഖുറാന എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

  • കമൽ സോമാനി മുൻ ജീവനക്കാരന്റെ പേരിൽ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസി എടുത്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ചു.

View All
advertisement