കൊല്ലത്ത് കോൺഗ്രസ് വിമത നേതാവിന്റെ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ

Last Updated:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്നു ഇയാൾ. കോൺഗ്രസിന്റെ വ്യാപാര സംഘടന നേതാവ് എന്ന നിലയ്ക്ക് ഫ്ലക്സ് വെച്ചായിരുന്നു അന്ന് പ്രചരണം.
1/7
 കൊല്ലത്ത് ഗോഡൗണിൽ നിന്ന് പിടികൂടിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ.
കൊല്ലത്ത് ഗോഡൗണിൽ നിന്ന് പിടികൂടിയത് അറുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ.
advertisement
2/7
 ബിനോയ് ഷാനൂർ എന്നയാളിന്റെ ഉടമസ്ഥയിലുള്ള ഗോഡൗണിൽ നിന്നും വാഹനത്തിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ബിനോയ് ഷാനൂർ എന്നയാളിന്റെ ഉടമസ്ഥയിലുള്ള ഗോഡൗണിൽ നിന്നും വാഹനത്തിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
advertisement
3/7
 20 ലക്ഷം രൂപ വിലവരുന്നതാണ് ലഹരി വസ്തുക്കൾ.
20 ലക്ഷം രൂപ വിലവരുന്നതാണ് ലഹരി വസ്തുക്കൾ.
advertisement
4/7
 പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള ഗോഡൗണിൽ നിന്നും സമീപം നിർത്തിയിട്ടിരുന്ന ടാറ്റ എയ്സ് വാഹനത്തിൽ നിന്നുമാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള ഗോഡൗണിൽ നിന്നും സമീപം നിർത്തിയിട്ടിരുന്ന ടാറ്റ എയ്സ് വാഹനത്തിൽ നിന്നുമാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.
advertisement
5/7
 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്നു ഇയാൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായിരുന്നു ഇയാൾ.
advertisement
6/7
 കോൺഗ്രസിന്റെ വ്യാപാര സംഘടന നേതാവ് എന്ന നിലയ്ക്ക് ഫ്ലക്സ് വെച്ചായിരുന്നു അന്ന് പ്രചരണം.
കോൺഗ്രസിന്റെ വ്യാപാര സംഘടന നേതാവ് എന്ന നിലയ്ക്ക് ഫ്ലക്സ് വെച്ചായിരുന്നു അന്ന് പ്രചരണം.
advertisement
7/7
 ബിനോയ് ഷാനൂരിനും കൂട്ടാളികൾക്കുമെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണർ ടി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബിനോയ് ഷാനൂരിനും കൂട്ടാളികൾക്കുമെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണർ ടി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement