SHOCKING | ബസിന്റെ വാതില്‍ തലയിൽ വീണ് 12 കാരൻ ഗുരുതരാവസ്ഥയിൽ: ഡ്രൈവർ അറസ്റ്റിൽ

Last Updated:
തിങ്കളാഴ്ച രാവിലെ 11-ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം.
1/4
 കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കാബിനിന്റെ വാതില്‍ തെറിച്ചുവീണ് പരിക്കേറ്റ പന്ത്രണ്ടുകാരൻ വെന്റിലേറ്റരിൽ ഗുരുതരമായി തുടരുന്നു. കാക്കനാട് തുതിയൂര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശിന്റെ മകന്‍ ആകാശിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കാബിനിന്റെ വാതില്‍ തെറിച്ചുവീണ് പരിക്കേറ്റ പന്ത്രണ്ടുകാരൻ വെന്റിലേറ്റരിൽ ഗുരുതരമായി തുടരുന്നു. കാക്കനാട് തുതിയൂര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശിന്റെ മകന്‍ ആകാശിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
2/4
 തിങ്കളാഴ്ച രാവിലെ 11-ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം. ബന്ധുവിന്റെ സംസ്‌കാരത്തോടനുബന്ധിച്ച് അസ്ഥി നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ബന്ധുക്കളുടെ നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആകാശ്.
തിങ്കളാഴ്ച രാവിലെ 11-ഓടെ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപമാണ് സംഭവം. ബന്ധുവിന്റെ സംസ്‌കാരത്തോടനുബന്ധിച്ച് അസ്ഥി നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ബന്ധുക്കളുടെ നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആകാശ്.
advertisement
3/4
 തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് സമീപത്തു വെച്ച് കുട്ടിയുടെ തലയിലേക്ക് സ്വകാര്യ ബസിലെ വാതില്‍ അടര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് സമീപത്തു വെച്ച് കുട്ടിയുടെ തലയിലേക്ക് സ്വകാര്യ ബസിലെ വാതില്‍ അടര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
advertisement
4/4
 സംഭവത്തില്‍ ബസ് ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പള്ളുരുത്തി സ്വദേശി ശരത്തി(30)നെയാണ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ബസ് ഡ്രൈവറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പള്ളുരുത്തി സ്വദേശി ശരത്തി(30)നെയാണ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement