15 ലിറ്റർ മുതൽ 500 ലിറ്റർ പാൽ വരെ ഉല്പാദിപ്പിക്കുന്ന വൻകിട - ഇടത്തരം ക്ഷീര കർഷകരുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്. കുന്നംങ്കാട്ട് പതിയിൽ സേതുപതി എന്ന കർഷകന് രാവിലെ ഇരുന്നൂറോളം ലിറ്ററാണ് ഒഴുക്കിക്കളയേണ്ടി വന്നത്. ഇടത്തരം കർഷകയായ അരുണാ ദേവിക്ക് അഞ്ചു ലിറ്ററോളം പാൽ ഉപേക്ഷിക്കേണ്ടി വന്നു.