advertisement

അവർ നടന്നു, ഇടപ്പള്ളി മുതൽ പാലാരിവട്ടം വരെ; യദുവിന്റെ ജീവനെടുത്ത കുഴിയിൽ ദീപം തെളിക്കാൻ

Last Updated:
എൻ. ശ്രീനാഥ്
1/4
 ഇനിയൊരാൾക്കും ഇതുപോലൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നിറഞ്ഞ പ്രാർത്ഥനയുമായാണ് അവർ ഇടപ്പള്ളി മുതൽ പാലാരിവട്ടത്ത് യദുവിനെ വീഴ്ത്തിയ മരണക്കുഴി വരെ നടന്നത്.
ഇനിയൊരാൾക്കും ഇതുപോലൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നിറഞ്ഞ പ്രാർത്ഥനയുമായാണ് അവർ ഇടപ്പള്ളി മുതൽ പാലാരിവട്ടത്ത് യദുവിനെ വീഴ്ത്തിയ മരണക്കുഴി വരെ നടന്നത്.
advertisement
2/4
 ആരും ക്ഷണിച്ചിട്ടോ സംഘടിപ്പിച്ചിട്ടോ ആയിരുന്നില്ല ആ വരവ്. യദുവിന്റെ ആത്മമിത്രങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ഒരിക്കൽ പോലും യദുവിനെ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി നൂറുകണക്കിനാളുകളാണ് അവർക്കൊപ്പം ചേർന്നത്.
ആരും ക്ഷണിച്ചിട്ടോ സംഘടിപ്പിച്ചിട്ടോ ആയിരുന്നില്ല ആ വരവ്. യദുവിന്റെ ആത്മമിത്രങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ഒരിക്കൽ പോലും യദുവിനെ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി നൂറുകണക്കിനാളുകളാണ് അവർക്കൊപ്പം ചേർന്നത്.
advertisement
3/4
 നടുറോഡിലെ കുഴി ഒരു മാസമായി തിരിഞ്ഞു നോക്കാതിരുന്ന അധികാരികളോടുള്ള രോഷം അവരുടെ വാക്കുകളിൽ ജ്വലിച്ചു. പറയാനുള്ളതെല്ലാം അവർ പ്ലക്കാർഡുകളിൽ കുറിച്ചിരുന്നു.
നടുറോഡിലെ കുഴി ഒരു മാസമായി തിരിഞ്ഞു നോക്കാതിരുന്ന അധികാരികളോടുള്ള രോഷം അവരുടെ വാക്കുകളിൽ ജ്വലിച്ചു. പറയാനുള്ളതെല്ലാം അവർ പ്ലക്കാർഡുകളിൽ കുറിച്ചിരുന്നു.
advertisement
4/4
 അവസാനം, യദു വീണു മരിച്ച ശേഷം അധികാരികൾ മൂടിയ കുഴിയ്ക്ക് മുകളിൽ അവർ മെഴുകുതിരികൾ കൊളുത്തി, ഇനി റോഡിലെ കുഴികൾ ആരുടെയും ജീവനെടുക്കാതിരിക്കട്ടേയെന്ന പ്രർഥനയിൽ.
അവസാനം, യദു വീണു മരിച്ച ശേഷം അധികാരികൾ മൂടിയ കുഴിയ്ക്ക് മുകളിൽ അവർ മെഴുകുതിരികൾ കൊളുത്തി, ഇനി റോഡിലെ കുഴികൾ ആരുടെയും ജീവനെടുക്കാതിരിക്കട്ടേയെന്ന പ്രർഥനയിൽ.
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement