നിലമ്പൂർ മുണ്ടേരിയിലേക്ക് തൂക്കുപാലമായി; ആശ്വാസത്തോടെ ആദിവാസി കോളനി നിവാസികൾ

Last Updated:
മലപ്പുറം: പ്രളയം മൂലം ഒറ്റപ്പെട്ട നിലമ്പൂർ മുണ്ടേരിയിലെ ആദിവാസി കോളനികളിലേക്ക് ഉള്ള തൂക്കു പാലം കളക്ടർ ജാഫർ മാലിക് തുറക്കുമ്പോൾ അത് ജില്ലയിലെ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് അഭിമാന നിമിഷം കൂടിയാണ്. റിപ്പോർട്ടും ചിത്രങ്ങളും സി.വി അനുമോദ്
1/5
 കഴിഞ്ഞ പ്രളയത്തിൽ മേഖലയിലേക്ക് ഉള്ള ഏക തൂക്കുപാലം തകർന്നിരുന്നു. ഇതോടെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് തൂക്കുപാലം നിർമ്മിച്ചത്.
കഴിഞ്ഞ പ്രളയത്തിൽ മേഖലയിലേക്ക് ഉള്ള ഏക തൂക്കുപാലം തകർന്നിരുന്നു. ഇതോടെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് തൂക്കുപാലം നിർമ്മിച്ചത്.
advertisement
2/5
 അന്ന് ഹെലികോപ്ടറിൽ ആണ് കോളനിവാസികൾക്ക്‌ അവശ്യ വസ്തുക്കൾ എത്തിച്ചത്. ഒരിക്കൽ സാഹസികമായി പുഴ ചങ്ങാടത്തിൽ മുറിച്ച് കടന്നും. പ്രളയത്തിന്റെ ദുരിതം വെള്ളം ഒഴിഞ്ഞശേഷവും തുടർന്നു.
അന്ന് ഹെലികോപ്ടറിൽ ആണ് കോളനിവാസികൾക്ക്‌ അവശ്യ വസ്തുക്കൾ എത്തിച്ചത്. ഒരിക്കൽ സാഹസികമായി പുഴ ചങ്ങാടത്തിൽ മുറിച്ച് കടന്നും. പ്രളയത്തിന്റെ ദുരിതം വെള്ളം ഒഴിഞ്ഞശേഷവും തുടർന്നു.
advertisement
3/5
 മുള കൊണ്ട് ഉണ്ടാക്കിയ ചങ്ങാടത്തിൽ അതി സാഹസികമായി വേണം മൂന്ന് കോളനിവാസികൾക്ക് പുഴ കടക്കാൻ. സ്ഥിരം പാലം യാഥാർഥ്യമാകാൻ എട്ട് മാസമെങ്കിലും എടുക്കും എന്നതിനാലാണ് തൂക്കു പാലം നിർമ്മിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
മുള കൊണ്ട് ഉണ്ടാക്കിയ ചങ്ങാടത്തിൽ അതി സാഹസികമായി വേണം മൂന്ന് കോളനിവാസികൾക്ക് പുഴ കടക്കാൻ. സ്ഥിരം പാലം യാഥാർഥ്യമാകാൻ എട്ട് മാസമെങ്കിലും എടുക്കും എന്നതിനാലാണ് തൂക്കു പാലം നിർമ്മിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
advertisement
4/5
 ഈ ആശയം മുന്നോട്ട് വച്ചതും അതിന് ധന സമാഹരണം നടത്തിയതും റവന്യൂ ജീവനക്കാർ തന്നെ. ആറ് ലക്ഷം രൂപയോളം ആണ് ഇവർ സമാഹരിച്ചത്.
ഈ ആശയം മുന്നോട്ട് വച്ചതും അതിന് ധന സമാഹരണം നടത്തിയതും റവന്യൂ ജീവനക്കാർ തന്നെ. ആറ് ലക്ഷം രൂപയോളം ആണ് ഇവർ സമാഹരിച്ചത്.
advertisement
5/5
 ഒക്‌ടോബര്‍ 24ന് ആണ് പാലം നിർമിച്ചു തുടങ്ങിയത്. നവംബർ ആറിന് വൈകുന്നേരം പാലം യാഥാർത്ഥ്യമായി. കളക്ടർ ജാഫർ മാലിക് അത് നാടിന് തുറന്നു കൊടുത്തതോടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മലപ്പുറം മാതൃക കൂടി ലോകം കാണുകയായിരുന്നു.
ഒക്‌ടോബര്‍ 24ന് ആണ് പാലം നിർമിച്ചു തുടങ്ങിയത്. നവംബർ ആറിന് വൈകുന്നേരം പാലം യാഥാർത്ഥ്യമായി. കളക്ടർ ജാഫർ മാലിക് അത് നാടിന് തുറന്നു കൊടുത്തതോടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മലപ്പുറം മാതൃക കൂടി ലോകം കാണുകയായിരുന്നു.
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement