കായലിൽ കത്തിയമർന്ന് ഓഷ്യാഡോ; 13 ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:
ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ഉണ്ടായിരുന്നത്. റിപ്പോർട്ട്: ശരണ്യ സ്നേഹജൻ
1/4
 ആലപ്പുഴ: വേമ്പനാട്ട് കായലിൽ അഗ്നിബാധയെ തുടർന്ന് ഹൗസ്ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. കുമരകത്തു നിന്ന് പുറപ്പെട്ട ഓഷ്യാഡോ എന്ന ഹൗസ്ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. ആളപായമില്ല.
ആലപ്പുഴ: വേമ്പനാട്ട് കായലിൽ അഗ്നിബാധയെ തുടർന്ന് ഹൗസ്ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. കുമരകത്തു നിന്ന് പുറപ്പെട്ട ഓഷ്യാഡോ എന്ന ഹൗസ്ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. ആളപായമില്ല.
advertisement
2/4
 ഉച്ചക്ക് രണ്ടുമണിയോടെ പാതിരാമണലിനോട് അടുത്താണ് സംഭവം. ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർ കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ്.
ഉച്ചക്ക് രണ്ടുമണിയോടെ പാതിരാമണലിനോട് അടുത്താണ് സംഭവം. ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർ കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ്.
advertisement
3/4
 പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.
പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.
advertisement
4/4
 ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement