TRENDING:

മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം

Last Updated:

ഇതാദ്യമായാണ് എ.ബി.വി.പി. ഒരു മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: നവംബര്‍ ഒന്‍പതിന് നടക്കുന്ന ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്യാർത്ഥിനിയെ സ്ഥാനാര്‍ഥിയാക്കി എ.ബി.വി.പി. പ്രസിഡന്റ് സ്ഥാനത്തേക്കാണ് മുസ്‌ലിം വനിതാ വിദ്യാർത്ഥിനി ഷെയ്ക്ക് ആയിഷയെ സ്ഥാനാർത്ഥിയാക്കിയത്. ഇതാദ്യമായാണ് എ.ബി.വി.പി. ഒരു മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ, എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
advertisement

advertisement

Also read-മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഭൂപേഷ് ബാഗേല്‍ വൈകിപ്പിച്ചു; 508 കോടി രൂപ കൈപ്പറ്റി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്.എഫ്.ഐ.-എ.എസ്.എ.-ടി.എസ്.എഫ്. സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മൊഹമ്മദ് അതീഖ് അഹമ്മദാണ് അയേഷയുടെ എതിരാളി. വിശാഖപട്ടണം സ്വദേശിയും കെമിസ്ട്രി ​ഗവേഷക വിദ്യാർത്ഥിനിയുമാണ് ഷെയ്ക് ആയിഷ. 2019 മുതല്‍ എ.ബി.വി.പിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ആയിഷ. സേവാ ലാല്‍ വിദ്യാര്‍ത്ഥി ദളുമായി ചേര്‍ന്നാണ് എ.ബി.വി.പി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം
Open in App
Home
Video
Impact Shorts
Web Stories