പുതുമുഖങ്ങൾ എലത്തുരിൽ വന്നാലും കുഴപ്പമില്ലെന്നും എന്നാൽ, ഈ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും ആയിരുന്നു പാർട്ടി അധ്യക്ഷന്റെ പ്രായം ചൂണ്ടിക്കാണിച്ച് എ.കെ.ശശിന്ദ്രന്റെ മറുപടി.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] എന്നാൽ, പാർട്ടി അധ്യക്ഷ പദവിയിൽ മറ്റാരും ഇല്ലാത്തതു കൊണ്ടാണ് തുടരുന്നതെന്നും മറ്റാരെകിലും ഈ പദവിയിലേക്ക് വന്നാൽ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നുമായിരുന്നു ടി പി പീതാംബരന്റെ മറുപടി.
advertisement
അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടയിൽ പരമാവധി നേതാക്കളെയും കമ്മറ്റികളെയും ഒപ്പം നിർത്തുവാനാണ് ഇരുപക്ഷത്തിന്റെയും നീക്കം. ഇതിന്റെ ഭാഗമായി ടി പി പീതാംബരന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റികൾ വിളിച്ച് ചേർക്കുമ്പോൾ ജനപ്രതിനിധികൾക്ക് സ്വീകരണം എന്ന പേരിലാണ് എ കെ ശശീന്ദ്രൻ പരിപാടികൾ സംഘടിപ്പിക്കുന്നത്.