Also read: ‘സുകുമാരന്‍ നായരുടെ നെറ്റിയിലെ കുറി വിശ്വാസം, മൂക്കിലെ കണ്ണട ശാസ്ത്രം’; പി. ജയരാജന്‍
കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.
advertisement
Also read: ഓണസമ്മാനമായി സാമൂഹ്യ-ക്ഷേമ പെന്‍ഷന്‍ വിതരണം; 1,762 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി
കുർബാന ഏകീകരണം സംബന്ധിച്ച സിനഡൽ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപതയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടി പ്രതിനിധികൾ നിലവിലെ സാഹചര്യം പഠിക്കുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.
Summary: The archdiocese of Angamaly in Ernakulam refutes to read out the circular issued by the pontifical delegate archbishop Cyril Vasil S J regarding implementation of Uniform Holy Mass
