16 വയസ്സിനു മുകളിലുള്ള ആർക്കും മെഡിക്കൽ മേൽനോട്ടമില്ലാതെ ഔദ്യോഗിക രേഖകളിൽ ലിംഗം മാറ്റാനുള്ള നിയമനിർമാണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ചാണ് പുതിയ തീരുമാനം.
12 നും 14 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരുടെ ലിംഗഭേദം ഭേദകതി ചെയ്യുന്നതിന് ജഡ്ജിയുടെ അനുമതിയോടെ ലിംഗമാറ്റം നടത്താം. 14 നും 16 നും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം ആവശ്യമാണ്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക്
advertisement
Also Read- US പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024: ഈ ഇന്ത്യൻ വംശജർ സ്ഥാനാർത്ഥിയാകുമോ?
മൂന്നു മുതല്‍ അഞ്ചുദിവസം വരെയാണ് സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുക. ഇതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 16, 17 വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ നിയമപരമായി ഗര്‍ഭഛിദ്രം നടത്താം എന്നാണ് പുതിയ നിയമനിർമാണം.
പാർലമെന്റിൽ 185 അംഗങ്ങൾ കരടുനിയമത്തെ അനുകൂലിച്ചപ്പോൾ 154 പേർ എതിർത്തു.