ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു

Last Updated:

പൊലീസ് അന്വഷണം തുടങ്ങി

‌ലഖ്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു. സഹാരൻപൂരിലാണ് സംഭവം. ദൈനിക് ജാഗരൺ പത്രത്തിലെ മാധ്യമപ്രവർത്തകൻ ആശിഷ് ജൻവാനിയും ഇയാളുടെ സഹാദരൻ അശുദോഷും വെടിവെപ്പിൽ തത്സമയം കൊല്ലപ്പെട്ടു.
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാധവനഗറിലാണ് സംഭവം. പശുവിന്റെ ചാണകവും മാലിന്യവും വീട്ടിനടുത്ത് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘവുമായി സഹോദരങ്ങൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ആശിഷിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം വെടിയുതിർക്കുകയായിരുന്നു. സംഘത്തിൽ രണ്ടോ മൂന്നോ പേരുണ്ടായിരുന്നതായാണ് വിവരം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു
Next Article
advertisement
സൗദി ബസ് ദുരന്തം: അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാര്? എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ചത്?
സൗദി ബസ് ദുരന്തം: അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാര്? എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ചത്?
  • 24 വയസ്സുള്ള മുഹമ്മദ് അബ്ദുൾ ഷോയിബാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി.

  • അപകടത്തിൽ 42 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ടുകൾ, 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു.

  • ഇന്ത്യൻ സർക്കാർ, കോൺസുലേറ്റ് ജീവനക്കാർ, കമ്മ്യൂണിറ്റി വളണ്ടിയർമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായി.

View All
advertisement