IPL 2020 KXIP vs MI രണ്ടാം ജയം തേടി പഞ്ചാബും മുംബൈയും; ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 2 വിക്കറ്റ് നഷ്ടം

Last Updated:

ഐപിഎലിലെ തങ്ങളുടെ രണ്ടാം ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും

ഐപിഎലിലെ തങ്ങളുടെ രണ്ടാം ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും. ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റമൊന്നുമില്ലാതെ മുംബൈ ഇറങ്ങിയപ്പോൾ പഞ്ചാബിൽ ഒരു മാറ്റമാണുള്ളത്. മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ടീമിലേക്ക് എത്തുന്നു.
മുംബൈക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഡിക്കോക്ക് പുറത്തായി. തുടർന്ന് സൂര്യകുമാർ യാദവ് പുറത്ത്. ഷമിയുടെ ത്രോയിൽ സൂര്യകുമാർ റണ്ണൗട്ടാകുകയായിരുന്നു. രോഹിത്തിന് ഐ.പി.എല്ലിൽ 5000 റൺസ് എന്ന റെക്കോഡും ഈ കളിയിലൂടെ സ്വന്തമായി.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശർമ (c),ക്വിന്റൺ ഡി കോക്ക് (w),സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
advertisement
കിംഗ്സ് ഇലവന്‍ പഞ്ചാബ് -ലോകേഷ് രാഹുൽ (w/c), മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, നായർ, ജെയിംസ് നീഷാം, സർഫറസ് ഖാൻ, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെൽഡൻ കോട്രെൽ, രവി ബിഷ്നോയ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KXIP vs MI രണ്ടാം ജയം തേടി പഞ്ചാബും മുംബൈയും; ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 2 വിക്കറ്റ് നഷ്ടം
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All
advertisement