advertisement

പഠിക്കാത്തതിനു വീട്ടുകാർ വഴക്കുപറഞ്ഞു; ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

Last Updated:

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാർ വഴക്കു പറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി മരിച്ചു. ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു കുട്ടി സ്വന്തം മുറിയിൽ ജീവനെടുക്കാൻ ശ്രമിച്ചത്.
വീട്ടുകാർ പഠിക്കാൻ പറഞ്ഞതിനെ തടർന്ന് സ്വന്തം മുറിയിൽ കയറി വാതിലിന്റെ കൊളുത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. അത്യാസന്നനിലയിൽ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂങ്ങി മരണമാണെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു.
Also Read- പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഠിക്കാത്തതിനു വീട്ടുകാർ വഴക്കുപറഞ്ഞു; ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
Next Article
advertisement
18 വയസ്സായി;പരിചയപ്പെട്ടത് ചിത്രീകരണവേളയിൽ; മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; ‘വൈറല്‍ സുന്ദരി’ മോണലിസ
18 വയസ്സായി;പരിചയപ്പെട്ടത് ചിത്രീകരണവേളയിൽ; മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; ‘വൈറല്‍ സുന്ദരി’ മോണ
  • മോണലിസ 18 വയസ്സായെന്ന് ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിച്ച് വിശദീകരിച്ചു

  • ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മതം മാറില്ലെന്നും മോണലിസ വ്യക്തമാക്കി

  • വിവാഹം സംബന്ധിച്ച് പ്രായം സംബന്ധിച്ച വിവാദം നിലനിൽക്കുമ്പോൾ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്

View All
advertisement