'ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം'; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

Last Updated:

"മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്."

തിരുവനന്തപുരം: മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി മാന്യമായി പെരുമാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കാൻ കോണ്‍ഗ്രസ് മുന്നോട്ടുവന്നപ്പോള്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
TRENDING:സംസ്ഥാനത്തിന്റെ മുൻഗണനാ പട്ടികയിലുള്ളത് 1,68,136 പേർ; കേന്ദ്രം കൊണ്ടു വരുന്നത് 80,000 പ്രവാസികളെയെന്ന് മുഖ്യമന്ത്രി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
"മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്."- മുല്ലപ്പള്ളി പറഞ്ഞു.
advertisement
സായാഹ്ന പത്രസമ്മേളനങ്ങളില്‍ ഇന്ന് ആരെയാണ് രാഷ്ട്രീയമായിട്ട് ആക്രമിക്കേണ്ടത് തികഞ്ഞ തയ്യാറെടുപ്പുമായിട്ടാണ് വരാറുള്ളതെന്നും എഴുതിത്തയ്യാറാക്കിയ പദാവലി ഉപയോഗിച്ച് അവരെ കടന്നാക്രമിക്കുകയണ്. മഹാരഥന്മാരായ നിരവധി മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയാണ് അത്. ആ കസേരയുടെ മഹത്വം മനസ്സിലാക്കിയെങ്കിലും മാന്യമായി പെരുമാറണം എന്നാണ് അപേക്ഷിക്കാനുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം'; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement