' ഇനിയും കല്യാണം കഴിക്കണം, 250 കോടി സ്വത്ത് ആർക്കാണെന്ന് ഞാൻ തീരുമാനിക്കും': ബാല

Last Updated:
പലരിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും ബാല പറയുന്നു
1/5
 വീണ്ടും വിവാഹം കഴിയ്ക്കണമെന്നും തന്റെ 250 കോടി സ്വത്ത് എന്തു ചെയ്യുമെന്നും വെളിപ്പെടുത്തി നടൻ ബാല. എന്നാൽ, വധു ആരായിരിക്കുമെന്ന കാര്യത്തിൽ നടൻ വ്യക്തമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് നടൻ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ, ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
വീണ്ടും വിവാഹം കഴിയ്ക്കണമെന്നും തന്റെ 250 കോടി സ്വത്ത് എന്തു ചെയ്യുമെന്നും വെളിപ്പെടുത്തി നടൻ ബാല. എന്നാൽ, വധു ആരായിരിക്കുമെന്ന കാര്യത്തിൽ നടൻ വ്യക്തമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് നടൻ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ, ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
advertisement
2/5
 അച്ഛൻ മരിച്ചതിന് പിന്നാലെ, സഹോദരങ്ങളും അമ്മയും ചേർന്ന് തനിക്ക് എഴുതി തന്ന സ്വത്തിനെ കുറിച്ചും ബാല പറഞ്ഞിരുന്നു. തന്റ സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 250 കോടി സ്വത്ത് എന്ത് ചെയ്യണമെന്ന് താൻ തീരുമാനിക്കും. ചിലപ്പോൾ, പാവപ്പെട്ട കുറെ പേരുടെ കല്യാണം നടത്തും അല്ലെങ്കിൽ ആശുപത്രി കെട്ടുമെന്നൊക്കെയാണ് നടൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അച്ഛൻ മരിച്ചതിന് പിന്നാലെ, സഹോദരങ്ങളും അമ്മയും ചേർന്ന് തനിക്ക് എഴുതി തന്ന സ്വത്തിനെ കുറിച്ചും ബാല പറഞ്ഞിരുന്നു. തന്റ സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 250 കോടി സ്വത്ത് എന്ത് ചെയ്യണമെന്ന് താൻ തീരുമാനിക്കും. ചിലപ്പോൾ, പാവപ്പെട്ട കുറെ പേരുടെ കല്യാണം നടത്തും അല്ലെങ്കിൽ ആശുപത്രി കെട്ടുമെന്നൊക്കെയാണ് നടൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
advertisement
3/5
 ഉടൻ തന്നെ നിയമപരമായി വിവാഹം കഴിക്കും. കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ കാണാൻ ഒരിക്കലും വരരുത് എന്നുമായിരുന്നു ബാലയുടെ അഭ്യർത്ഥന. പലരിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും ബാല പറയുന്നു. ഭീഷണി കോളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
ഉടൻ തന്നെ നിയമപരമായി വിവാഹം കഴിക്കും. കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ കാണാൻ ഒരിക്കലും വരരുത് എന്നുമായിരുന്നു ബാലയുടെ അഭ്യർത്ഥന. പലരിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും ബാല പറയുന്നു. ഭീഷണി കോളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
advertisement
4/5
 കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചും ബാല സംസാരിച്ചു. രാവിലെ മൂന്നേമുക്കാലോടെ തന്റെ വീട്ടിൽ ചിലർ വന്നതിനെ കുറിച്ചാണ് ബാല പറഞ്ഞത്. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമാണ് ബാല പറഞ്ഞത്. ഒരു സ്‍ത്രീയും കുഞ്ഞും ആയിരുന്നു ഉണ്ടായിരുന്നത്. അവർക്കൊപ്പം വേറെ ആളുകളുമുണ്ടായിരുന്നു. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചും ബാല സംസാരിച്ചു. രാവിലെ മൂന്നേമുക്കാലോടെ തന്റെ വീട്ടിൽ ചിലർ വന്നതിനെ കുറിച്ചാണ് ബാല പറഞ്ഞത്. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമാണ് ബാല പറഞ്ഞത്. ഒരു സ്‍ത്രീയും കുഞ്ഞും ആയിരുന്നു ഉണ്ടായിരുന്നത്. അവർക്കൊപ്പം വേറെ ആളുകളുമുണ്ടായിരുന്നു. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
advertisement
5/5
 നടൻ നിരന്തരം തന്റെ വ്യക്തിജീവിതത്തിലെ വിഷയങ്ങളുമായി സോഷ്യൽ മീഡിയയിലോ യൂട്യൂബ് ചാനലുകളിലോ വരുന്നത് പതിവാണ്. മുൻ ഭാര്യ അമുൃതയും മകളും തമ്മിലുള്ള വിഷയമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം നടൻ ഡോക്ടർ എലിസബത്തിനെ ആയിരുന്നു വിവാഹം കഴിച്ചത്.
നടൻ നിരന്തരം തന്റെ വ്യക്തിജീവിതത്തിലെ വിഷയങ്ങളുമായി സോഷ്യൽ മീഡിയയിലോ യൂട്യൂബ് ചാനലുകളിലോ വരുന്നത് പതിവാണ്. മുൻ ഭാര്യ അമുൃതയും മകളും തമ്മിലുള്ള വിഷയമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം നടൻ ഡോക്ടർ എലിസബത്തിനെ ആയിരുന്നു വിവാഹം കഴിച്ചത്.
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement