Aswathy Sreekanth | തന്റെ കുറേ പടംകണ്ട്‌ 'ഡാഷ്' വിട്ടു; അശ്വതി ശ്രീകാന്തിന്റെ കയ്യിൽ നിന്നും ചുട്ടമറുപടി ചോദിച്ചുവാങ്ങി ഞരമ്പൻ

Last Updated:
സ്ത്രീകളോട് അസഭ്യം പറയുന്നവർക്ക് അവർ അർഹിക്കുന്ന മറുപടി നൽകുന്ന അശ്വതി ഇക്കുറിയും പതിവ് തെറ്റിച്ചില്ല
1/7
 മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്‌ടമുള്ള അവതാരകയും നടിയും, മുൻകാല ആർ.ജെ. ജീവിതത്തിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയായ ഉത്തരവാദിത്തമുള്ള കുടുംബിനി. ഇത്രയും റോളുകൾ വളരെ ഭംഗിയായി നിറവേറ്റുന്ന ആളാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). സമൂഹത്തിലെ പല വിഷയങ്ങളിലും തന്റേതായ അഭിപ്രായ പ്രകടനങ്ങളും അശ്വതി നടത്താറുണ്ട്. ഇതിനിടയിലാണ് ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നതും
മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്‌ടമുള്ള അവതാരകയും നടിയും, മുൻകാല ആർ.ജെ. ജീവിതത്തിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയായ ഉത്തരവാദിത്തമുള്ള കുടുംബിനി. ഇത്രയും റോളുകൾ വളരെ ഭംഗിയായി നിറവേറ്റുന്ന ആളാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). സമൂഹത്തിലെ പല വിഷയങ്ങളിലും തന്റേതായ അഭിപ്രായ പ്രകടനങ്ങളും അശ്വതി നടത്താറുണ്ട്. ഇതിനിടയിലാണ് ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നതും
advertisement
2/7
 ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര വേള തുറന്നാണ് അശ്വതി ചോദ്യങ്ങൾക്ക് മറുപടി നൽകുക. കഴിഞ്ഞ ദിവസം വീണ്ടും അശ്വതി അത്തമൊരു വേദി തുറന്നിരുന്നു. പലരും നല്ല ചോദ്യങ്ങളുമായെത്തി. തന്റെ കുഞ്ഞുങ്ങളുടെ വിശേഷം ഉൾപ്പെടെ അശ്വതി സന്തോഷത്തോടെ പങ്കിട്ടു. പക്ഷെ എല്ലാവരും ഒരുപോലെയാവില്ല എന്ന തത്വം ആവർത്തിക്കപ്പെട്ടു (തുടർന്ന് വായിക്കുക)
ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര വേള തുറന്നാണ് അശ്വതി ചോദ്യങ്ങൾക്ക് മറുപടി നൽകുക. കഴിഞ്ഞ ദിവസം വീണ്ടും അശ്വതി അത്തമൊരു വേദി തുറന്നിരുന്നു. പലരും നല്ല ചോദ്യങ്ങളുമായെത്തി. തന്റെ കുഞ്ഞുങ്ങളുടെ വിശേഷം ഉൾപ്പെടെ അശ്വതി സന്തോഷത്തോടെ പങ്കിട്ടു. പക്ഷെ എല്ലാവരും ഒരുപോലെയാവില്ല എന്ന തത്വം ആവർത്തിക്കപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
 ഒരു സ്ത്രീയോട് ലൈസൻസ് ഇല്ലാതെ എന്തും വിളിച്ചുകൂവാം എന്നും, എന്തും പറയാമെന്നും ചിന്തിക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് അശ്വതിയോട് അനാവശ്യം വിളിച്ചു പറഞ്ഞ ഈ ഞരമ്പൻ. അശ്വതിയോടാണ് കൊമ്പുകോർക്കാൻ വന്നത് എന്ന കാര്യം പക്ഷേ കക്ഷി മറന്നു പോയി എന്നുതോന്നുന്നു
ഒരു സ്ത്രീയോട് ലൈസൻസ് ഇല്ലാതെ എന്തും വിളിച്ചുകൂവാം എന്നും, എന്തും പറയാമെന്നും ചിന്തിക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് അശ്വതിയോട് അനാവശ്യം വിളിച്ചു പറഞ്ഞ ഈ ഞരമ്പൻ. അശ്വതിയോടാണ് കൊമ്പുകോർക്കാൻ വന്നത് എന്ന കാര്യം പക്ഷേ കക്ഷി മറന്നു പോയി എന്നുതോന്നുന്നു
advertisement
4/7
 യു ആർ സൂപ്പർ. നല്ല വലിയ 'ഡാഷ്' ആണ്. തന്റെ കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട് എന്നാണ് കമന്റ്. ഡാഷ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലെ വാക്കുകൾ അശ്വതി സ്മൈലികൾ കൊണ്ട് മറച്ചിരിക്കുന്നു. കുട്ടികൾ ഫോളോ ചെയ്യുന്നതുകൊണ്ട് ആ അസഭ്യവാക്കുകൾ മറയ്ക്കുന്നു എന്ന് അശ്വതി
യു ആർ സൂപ്പർ. നല്ല വലിയ 'ഡാഷ്' ആണ്. തന്റെ കുറേ പിക് കണ്ട് 'ഡാഷ്' വിട്ടിട്ടുണ്ട് എന്നാണ് കമന്റ്. ഡാഷ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലെ വാക്കുകൾ അശ്വതി സ്മൈലികൾ കൊണ്ട് മറച്ചിരിക്കുന്നു. കുട്ടികൾ ഫോളോ ചെയ്യുന്നതുകൊണ്ട് ആ അസഭ്യവാക്കുകൾ മറയ്ക്കുന്നു എന്ന് അശ്വതി
advertisement
5/7
 ഇയാൾക്ക് ഉചിതമായ മറുപടിയും അശ്വതി നൽകി. 'പാവം! തലച്ചോറ് കാലിനടിയിലായിപ്പോയി. സഹതാപമുണ്ട്' എന്ന് അശ്വതി. @_hashi786 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ അശ്വതി ടാഗ് ചെയ്തിട്ടുണ്ട്
ഇയാൾക്ക് ഉചിതമായ മറുപടിയും അശ്വതി നൽകി. 'പാവം! തലച്ചോറ് കാലിനടിയിലായിപ്പോയി. സഹതാപമുണ്ട്' എന്ന് അശ്വതി. @_hashi786 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ അശ്വതി ടാഗ് ചെയ്തിട്ടുണ്ട്
advertisement
6/7
 മുൻപും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ഇരന്നു വാങ്ങിയവർ ഉണ്ടായിട്ടുണ്ട്. മനുഷ്യർ നേരിടുന്ന പല മാനസികാവസ്ഥകളും ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ പാകത്തിന് അശ്വതി തന്റെ യൂട്യൂബ് ചാനൽ വഴിയുള്ള വ്‌ളോഗുകൾ വഴി മാർഗം പറഞ്ഞുകൊടുക്കാറുണ്ട്
മുൻപും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ഇരന്നു വാങ്ങിയവർ ഉണ്ടായിട്ടുണ്ട്. മനുഷ്യർ നേരിടുന്ന പല മാനസികാവസ്ഥകളും ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ പാകത്തിന് അശ്വതി തന്റെ യൂട്യൂബ് ചാനൽ വഴിയുള്ള വ്‌ളോഗുകൾ വഴി മാർഗം പറഞ്ഞുകൊടുക്കാറുണ്ട്
advertisement
7/7
 അശ്വതി ശ്രീകാന്തിന്റെ ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ ലഭിച്ച കമന്റും അതിനുള്ള മറുപടിയും
അശ്വതി ശ്രീകാന്തിന്റെ ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ ലഭിച്ച കമന്റും അതിനുള്ള മറുപടിയും
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement