'രണ്ടുപേരും കുടം വീട്ടിലോട്ട് എടുത്തോണ്ട് വരികയായിരുന്നു; ഞാൻ പോയി എടുത്തതല്ല'; ചിരിപ്പിച്ച് മല്ലിക സുകുമാരൻ

Last Updated:
തിരക്കുകൾ കാരണം ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്
1/7
സിനിമ ജീവിതമാക്കിയ കുടുംബമാണ് മല്ലിക സുകുമാരന്റേത്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്. എന്നാൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ നഗരത്തിൽ താമസമാക്കിയവർ ആയതിനാലും, ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ചു കൂടുതൽ സമയം കിട്ടിയിരുന്നു
സിനിമ ജീവിതമാക്കിയ കുടുംബമാണ് മല്ലിക സുകുമാരന്റേത് (Mallika Sukumaran). തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്. എന്നാൽ ഇന്ദ്രജിത്തും (Indrajith Sukumaran) പൃഥ്വിരാജും (Prithviraj Sukumaran) ഒരേ നഗരത്തിൽ താമസമാക്കിയവർ ആയതിനാലും, ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ചു കൂടുതൽ സമയം കിട്ടിയിരുന്നു
advertisement
2/7
ബ്രോ ഡാഡി, ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിൽ മല്ലികാ സുകുമാരനും പൃഥ്വിരാജും ഒന്നിച്ചു വേഷമിട്ടിരുന്നു. ഗോൾഡിൽ പൃഥ്വിരാജ് മല്ലികയുടെ മകനായി തന്നെയാണ് അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ കൊച്ചുമകന്റെ വേഷത്തിലും (തുടർന്ന് വായിക്കുക)
ബ്രോ ഡാഡി, ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിൽ മല്ലികാ സുകുമാരനും പൃഥ്വിരാജും ഒന്നിച്ചു വേഷമിട്ടിരുന്നു. ഗോൾഡിൽ പൃഥ്വിരാജ് മല്ലികയുടെ മകനായി തന്നെയാണ് അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ കൊച്ചുമകന്റെ വേഷത്തിലും (തുടർന്ന് വായിക്കുക)
advertisement
3/7
രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിൽ തന്നെയായി. പൂർണിമ വിവാഹത്തിന് മുൻപേ അഭിനേത്രി ആയിരുന്നെങ്കിൽ, മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ മാദ്ധ്യമപ്രവർത്തകയുടെ ജോലിയിൽ നിന്നും ചലച്ചിത്ര നിർമാതാവിലേക്ക് മാറുകയായിരുന്നു
രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിൽ. പൂർണിമ വിവാഹത്തിന് മുൻപേ അഭിനേത്രി ആയിരുന്നെങ്കിൽ, മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ ചലച്ചിത്ര നിർമാതാവിലേക്ക് മാറുകയായിരുന്നു
advertisement
4/7
അടുത്തിടെ മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും 'L2 എമ്പുരാൻ' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഒന്നിച്ചുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകളിൽ ഒന്ന് അമേരിക്കയിലായിരുന്നു
അടുത്തിടെ മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും 'L2 എമ്പുരാൻ' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഒന്നിച്ചുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകളിൽ ഒന്ന് അമേരിക്കയിലായിരുന്നു
advertisement
5/7
അവരുടെ കൂടെ പോകണം എന്ന് ആഗ്രഹം തോന്നിയെങ്കിലും, ജോലിയുടെ ഭാഗമല്ലേ എന്ന് കരുതി ആ മോഹം മാറ്റിവച്ചു എന്ന് മല്ലിക ഒരു ചാനൽ ഷോയിൽ. 'മക്കൾ ഇല്ലെങ്കിൽ എന്താ, തങ്കക്കുടം പോലത്തെ രണ്ടു മരുമക്കളെ അല്ലേ കിട്ടിയിട്ടുള്ളത്' എന്ന് ഇതിനിടെ അവതാരക ലക്ഷ്മി നക്ഷത്രയുടെ ഡയലോഗ് പിന്നാലെയെത്തി
അവരുടെ കൂടെ പോകണം എന്ന് ആഗ്രഹം തോന്നിയെങ്കിലും, ജോലിയുടെ ഭാഗമല്ലേ എന്ന് കരുതി ആ മോഹം മാറ്റിവച്ചു എന്ന് മല്ലിക ഒരു ചാനൽ ഷോയിൽ. 'മക്കൾ ഇല്ലെങ്കിൽ എന്താ, തങ്കക്കുടം പോലത്തെ രണ്ടു മരുമക്കളെ അല്ലേ കിട്ടിയിട്ടുള്ളത്' എന്ന് ഇതിനിടെ അവതാരക ലക്ഷ്മി നക്ഷത്രയുടെ ഡയലോഗ് പിന്നാലെയെത്തി
advertisement
6/7
സ്വാഭാവിക നർമ്മത്തിന് പേരുകേട്ട മല്ലിക സുകുമാരൻ അതിനും മറുപടി കൊടുത്തു. 'രണ്ടുപേരും കുടം വീട്ടിലോട്ട് എടുത്തോണ്ട് വരികയായിരുന്നു; ഞാൻ പോയി എടുത്തതല്ല' എന്ന് മല്ലിക
സ്വാഭാവിക നർമ്മത്തിന് പേരുകേട്ട മല്ലിക സുകുമാരൻ അതിനും മറുപടി കൊടുത്തു. 'രണ്ടുപേരും കുടം വീട്ടിലോട്ട് എടുത്തോണ്ട് വരികയായിരുന്നു; ഞാൻ പോയി എടുത്തതല്ല' എന്ന് മല്ലിക
advertisement
7/7
മല്ലികയ്ക്കും സുകുമാരനും മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പ്രണയവിവാഹമായിരുന്നു. മല്ലികയുടെ ഒപ്പം സീരിയലിൽ അഭിനയിച്ച പൂർണിമയെ ഇന്ദ്രജിത്ത് പ്രണയിച്ചുവെങ്കിൽ, ഒരു മാധ്യമ റിപ്പോർട്ടിനായി പരിചയപ്പെട്ട സുപ്രിയാ മേനോനുമായി പൃഥ്വിരാജ് പ്രണയത്തിലാവുകയായിരുന്നു
മല്ലികയ്ക്കും സുകുമാരനും മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പ്രണയവിവാഹമായിരുന്നു. മല്ലികയുടെ ഒപ്പം സീരിയലിൽ അഭിനയിച്ച പൂർണിമയെ ഇന്ദ്രജിത്ത് പ്രണയിച്ചുവെങ്കിൽ, ഒരു മാധ്യമ റിപ്പോർട്ടിനായി പരിചയപ്പെട്ട സുപ്രിയാ മേനോനുമായി പൃഥ്വിരാജ് പ്രണയത്തിലാവുകയായിരുന്നു
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement