സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനു പിന്നാലെ പാകിസ്ഥാൻ ടിക് ടോക്ക് താരം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

Last Updated:
'സ്ത്രീകളോട് ബഹുമാനമില്ലാത്ത വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലാത്ത ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ' മിനാഹിൽ മാലിക് പറഞ്ഞു
1/7
 സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ് പാകിസ്ഥാൻ ടിക് ടോക്ക് താരം മിനാഹിൽ മാലിക്. ഒരു വ്യക്തിയുമായുള്ള താരത്തിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിലാണ് ചില ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ് പാകിസ്ഥാൻ ടിക് ടോക്ക് താരം മിനാഹിൽ മാലിക്. ഒരു വ്യക്തിയുമായുള്ള താരത്തിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിലാണ് ചില ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
advertisement
2/7
 ഇവ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. പിന്നാലെ താരത്തിന് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. മിനാഹിലിന് ഓൺലൈനിൽ കടുത്ത ട്രോളിംഗും ഭീഷണിപ്പെടുത്തലുമാണ് നേരിടേണ്ടി വന്നത്.
ഇവ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. പിന്നാലെ താരത്തിന് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. മിനാഹിലിന് ഓൺലൈനിൽ കടുത്ത ട്രോളിംഗും ഭീഷണിപ്പെടുത്തലുമാണ് നേരിടേണ്ടി വന്നത്.
advertisement
3/7
 നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലെ തങ്ങളുടെ പ്രിയതാരത്തെ ഈ രീതിയിൽ കാണേണ്ടി വന്നതിൽ നിരാശ പ്രകടിപ്പിച്ചു. അതേസമയം മറ്റുചിലർ ഇത് വ്യാജമാണെന്ന രീതിയിലും പ്രതികരിച്ചു.
നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലെ തങ്ങളുടെ പ്രിയതാരത്തെ ഈ രീതിയിൽ കാണേണ്ടി വന്നതിൽ നിരാശ പ്രകടിപ്പിച്ചു. അതേസമയം മറ്റുചിലർ ഇത് വ്യാജമാണെന്ന രീതിയിലും പ്രതികരിച്ചു.
advertisement
4/7
 വീഡിയോ ചോർന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി മിനാഹിൽ മാലിക് സോഷ്യൽ മീ‍ഡിയയിൽ എത്തി. വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നും അവകാശപ്പെട്ടു.
വീഡിയോ ചോർന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി മിനാഹിൽ മാലിക് സോഷ്യൽ മീ‍ഡിയയിൽ എത്തി. വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നും അവകാശപ്പെട്ടു.
advertisement
5/7
 ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എഫ്ഐഎ) ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നും വൈറൽ വീഡിയോ റിപ്പോർട്ട് ചെയ്യാൻ ആരാധകരോട് അഭ്യർത്ഥിച്ചുവെന്നും അവർ പങ്കുവെച്ചു.
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എഫ്ഐഎ) ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നും വൈറൽ വീഡിയോ റിപ്പോർട്ട് ചെയ്യാൻ ആരാധകരോട് അഭ്യർത്ഥിച്ചുവെന്നും അവർ പങ്കുവെച്ചു.
advertisement
6/7
 'ഈ വീഡിയോകൾ പൂർണ്ണമായും വ്യാജമാണ്. ഉത്തരവാദിയായ വ്യക്തിക്കെതിരെ ഞാൻ എഫ്ഐഎയിൽ പരാതി നൽകിയിട്ടുണ്ട്, അവരെ ഉടൻ അറസ്റ്റ് ചെയ്യും,' ടിക് ടോക്കിൽ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇതുമൂലം ഞാനും എൻ്റെ കുടുംബവും കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
'ഈ വീഡിയോകൾ പൂർണ്ണമായും വ്യാജമാണ്. ഉത്തരവാദിയായ വ്യക്തിക്കെതിരെ ഞാൻ എഫ്ഐഎയിൽ പരാതി നൽകിയിട്ടുണ്ട്, അവരെ ഉടൻ അറസ്റ്റ് ചെയ്യും,' ടിക് ടോക്കിൽ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇതുമൂലം ഞാനും എൻ്റെ കുടുംബവും കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
7/7
 'സ്ത്രീകളോട് ബഹുമാനമില്ലാത്ത വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലാത്ത ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഞാൻ സാക്ഷിയാണ്, എൻ്റെ ദൈവവും. എനിക്ക് നിങ്ങളുടെ പിന്തുണ മാത്രമേ ആവശ്യമുള്ളൂ' എന്നും താരം പ്രതികരിച്ചു.
'സ്ത്രീകളോട് ബഹുമാനമില്ലാത്ത വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലാത്ത ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഞാൻ സാക്ഷിയാണ്, എൻ്റെ ദൈവവും. എനിക്ക് നിങ്ങളുടെ പിന്തുണ മാത്രമേ ആവശ്യമുള്ളൂ' എന്നും താരം പ്രതികരിച്ചു.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement