advertisement

കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്

Last Updated:
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
1/3
Crime, crime news, honey trap case, ആലപ്പുഴ, തുറവൂർ, ഹണിട്രാപ്പ് കേസ്
മുംബൈ: കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. നാഗ് പൂർ ജില്ലയിലെ പഴക്കച്ചവടക്കാരനാണ് ആൾമാറാട്ടം നടത്തി രോഗികളെ ചൂഷണം ചെയ്തത്. നാഗ് പൂരിലെ കാംതി പ്രദേശവാസിയായ ചന്ദൻ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴങ്ങൾക്കൊപ്പം ഐസ്‌ക്രീമും വിൽക്കാറുണ്ടായിരുന്നു. ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു.
advertisement
2/3
national party, robbing, money laundering case, election fund, ദേശീയ പാർട്ടി, കുഴൽപ്പണം, തെര‍ഞ്ഞെടുപ്പ് ഫണ്ട്
എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡിസ്‌പെൻസറിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെന്ന ആയൂർവേദ ചികിത്സയും നൽകി. കോവിഡ് രോഗികളെയും ഇയാൾ ചികിത്സിച്ചിരുന്നു.
advertisement
3/3
 ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement