കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്

Last Updated:
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
1/3
Crime, crime news, honey trap case, ആലപ്പുഴ, തുറവൂർ, ഹണിട്രാപ്പ് കേസ്
മുംബൈ: കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. നാഗ് പൂർ ജില്ലയിലെ പഴക്കച്ചവടക്കാരനാണ് ആൾമാറാട്ടം നടത്തി രോഗികളെ ചൂഷണം ചെയ്തത്. നാഗ് പൂരിലെ കാംതി പ്രദേശവാസിയായ ചന്ദൻ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴങ്ങൾക്കൊപ്പം ഐസ്‌ക്രീമും വിൽക്കാറുണ്ടായിരുന്നു. ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു.
advertisement
2/3
national party, robbing, money laundering case, election fund, ദേശീയ പാർട്ടി, കുഴൽപ്പണം, തെര‍ഞ്ഞെടുപ്പ് ഫണ്ട്
എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡിസ്‌പെൻസറിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെന്ന ആയൂർവേദ ചികിത്സയും നൽകി. കോവിഡ് രോഗികളെയും ഇയാൾ ചികിത്സിച്ചിരുന്നു.
advertisement
3/3
 ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement