Sushant Singh Rajput Death Case | കൊലപാതക സാധ്യത തള്ളി AIIMS;ഒട്ടും ആശ്ചര്യമില്ലെന്ന് മുംബൈ പൊലീസ്

Last Updated:
കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന് തന്നെ എഴുതിത്തള്ളിയ സംഭവത്തിൽ പിന്നീട് കുടുംബവും ആരാധകരും സംശയം ഉന്നയിച്ചെത്തുകയായിരുന്നു. 
1/12
Sushant Singh Rajput
മാസങ്ങൾ പിന്നിട്ടിട്ടും ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. താരത്തിന്‍റെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള വാദങ്ങൾ തള്ളി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ഫോറൻസിക് പാനൽ. റിപ്പോർട്ട് സമർപ്പിച്ചതാണ് കേസിലെ ഏറ്റവും പുതിയ വഴിത്തിരിവ്.
advertisement
2/12
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput latest news, rhea chkraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും ആരാധകരും ഉന്നയിക്കുന്ന വാദങ്ങൾ തള്ളുന്ന തരത്തിലാണ് എയിംസ് റിപ്പോർട്ട്. താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന  തരത്തിലുള്ള സംശയങ്ങളെയും സിദ്ധാന്തങ്ങളെയും ഫോറൻസിക് സംഘം തള്ളി. മരണം ആത്മഹത്യ തന്നെയാണെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം സിബിഐക്ക് കൈമാറുകയും ചെയ്തു.
advertisement
3/12
Rhea Chakraborty and Sushant Singh Rajput WhatsApp Chat, Rhea Chakraborty and Sushant Singh Rajput, Rhea Chakraborty, Sushant Singh Rajput,സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി
അതേസമയം താരത്തിന്‍റെ കുടുംബവും അഭിഭാഷകനും ഈ റിപ്പോർട്ടിൽ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് തൃപ്തികരമല്ല എന്നാണ് ഇവരുടെ നിലപാട്. എയിംസിലെ ഡോ.സുധീർ ഗുപ്തയുടെ നേതൃത്വത്തിലെ ഫോറന്‍സിക് പാനൽ സമർപ്പിച്ച റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആരാധകരും എത്തിയിരുന്നു. ഡോ.സുധീർ മിശ്രയെക്കുറിച്ച് അന്വേഷണം വേണമെന്ന തരത്തിലും ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്.
advertisement
4/12
 എന്നാൽ റിപ്പോർട്ടിൽ ആശ്ചര്യം ഒന്നുമില്ലെന്നാണ് മുംബൈ പൊലീസിന്‍റെ നിലപാട്. സുശാന്തിന്‍റെ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസിനാണ്. ആ സാഹചര്യത്തിൽ കൂടിയാണ് കേസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന എയിംസ് റിപ്പോർട്ട് പിന്തുണച്ച് മുംബൈ പൊലീസ് പ്രതികരണം.
എന്നാൽ റിപ്പോർട്ടിൽ ആശ്ചര്യം ഒന്നുമില്ലെന്നാണ് മുംബൈ പൊലീസിന്‍റെ നിലപാട്. സുശാന്തിന്‍റെ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസിനാണ്. ആ സാഹചര്യത്തിൽ കൂടിയാണ് കേസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന എയിംസ് റിപ്പോർട്ട് പിന്തുണച്ച് മുംബൈ പൊലീസ് പ്രതികരണം.
advertisement
5/12
 Mumbai Police Commissioner Param Bir Singh
'ഞങ്ങൾക്ക് ഒട്ടും ആശ്ചര്യം തോന്നുന്നില്ല. കൂപ്പർ ആശുപത്രി സംഘവും ഇതേ കണ്ടെത്തൽ തന്നെയാണ് നടത്തിയത്. തീർത്തും രഹസ്യാത്മകമായി നടന്ന ഒരു അന്വേഷണത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് വിവരങ്ങളാണ് അറിയുന്നതെന്ന് വെളിപ്പെടുത്താൻ, യാതൊരു ധാരണയും ഇല്ലാതെ ഞങ്ങളുടെ അന്വേഷണത്തെ വിമർശിക്കുകയും ചാനലുകളിൽ പോയി പലതരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയവരെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. എല്ലാം ചിലരുടെ നിക്ഷിപ്ത താത്പ്പര്യങ്ങളുടെയും പ്രചോദനം മൂലം ഉയർന്ന ചില ക്യാംപെയ്നുകളുടെയും ഫലം ആയിരുന്നു' എന്നാണ് മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് പ്രതികരിച്ചത്.
advertisement
6/12
 സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത റിപ്പോർട്ടിൽ അറിയിച്ചത്.
സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത റിപ്പോർട്ടിൽ അറിയിച്ചത്.
advertisement
7/12
 സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
8/12
sushant singh rajput news, sushant singh rajput dath, salmankhan's ex manager, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സൽമാൻഖാന്‍
സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.
advertisement
9/12
sushant singh rajput, sushant singh death, sushant singh news, cbi investigation, manoj tiwari, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗിന്റെ മരണം, സിബിഐ അന്വേഷണം, മനോജ് തിവാരി
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും അന്വേഷണം തുടരുകയെന്ന് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വ്യക്തമാക്കിയിരിന്നു.. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സിബിഐ അന്വേഷിക്കും. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും സൂചന ലഭിച്ചാൽ ആ നിലയ്ക്കും അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
advertisement
10/12
 സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
advertisement
11/12
 കഴിഞ്ഞ 57 ദിവസമായി സിബിഐ കേസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും സിബിഐയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കഴിഞ്ഞ 57 ദിവസമായി സിബിഐ കേസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും സിബിഐയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
advertisement
12/12
 കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന് തന്നെ എഴുതിത്തള്ളിയ സംഭവത്തിൽ പിന്നീട് കുടുംബവും ആരാധകരും സംശയം ഉന്നയിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന് തന്നെ എഴുതിത്തള്ളിയ സംഭവത്തിൽ പിന്നീട് കുടുംബവും ആരാധകരും സംശയം ഉന്നയിച്ചെത്തുകയായിരുന്നു.
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement