SP Balasubrahmanyam| വിട; ഇതിഹാസ ഗായകാ.......; എസ്.പി.ബിക്ക് താമരപ്പാക്കത്തെ ഫാം ഹൗസിൽ അന്ത്യവിശ്രമം

Last Updated:
തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ ചെയ്തു.
1/14
 ചെന്നൈ: ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇനി ഓർമ. വെള്ളിയാഴ്ച അന്തരിച്ച എസ്.പി.ബിയുടെ  ഭൗതികശരീരം സംസ്കരിച്ചു.
ചെന്നൈ: ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇനി ഓർമ. വെള്ളിയാഴ്ച അന്തരിച്ച എസ്.പി.ബിയുടെ  ഭൗതികശരീരം സംസ്കരിച്ചു.
advertisement
2/14
 ചെന്നൈക്ക് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ചെന്നൈക്ക് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
advertisement
3/14
 നടൻ വിജയ് ഉൾപ്പെടെ ഒട്ടേറെ പേർ പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
നടൻ വിജയ് ഉൾപ്പെടെ ഒട്ടേറെ പേർ പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
advertisement
4/14
 പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി.  
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി.  
advertisement
5/14
 നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു.
നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു.
advertisement
6/14
 വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
advertisement
7/14
 ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം നടത്തിയത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി.
ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം നടത്തിയത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി.
advertisement
8/14
 ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
advertisement
9/14
 സംസ്കാരത്തിന് മുൻപ് പൊലീസ് സേന എസ്.പി.ബിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. 
സംസ്കാരത്തിന് മുൻപ് പൊലീസ് സേന എസ്.പി.ബിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. 
advertisement
10/14
 എസ്.ബി.പിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും എത്തി. 
എസ്.ബി.പിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും എത്തി. 
advertisement
11/14
 എസ്.പി.ബിയുടെ മകൻ ചരണിനെ ആശ്വസിപ്പിക്കുന്ന നടൻ വിജയ്
എസ്.പി.ബിയുടെ മകൻ ചരണിനെ ആശ്വസിപ്പിക്കുന്ന നടൻ വിജയ്
advertisement
12/14
 എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
advertisement
13/14
 എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
advertisement
14/14
 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയാണ് പ്രാർഥനകളെല്ലാം വിഫലമാക്കി എസ്.പി.ബി വിടവാങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയാണ് പ്രാർഥനകളെല്ലാം വിഫലമാക്കി എസ്.പി.ബി വിടവാങ്ങിയത്.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement