advertisement

ദുബായ് ഷോപ്പിംഗ് മാളിൽ യുവതിയോട് മോശമായി പെരുമാറി; ഇന്ത്യൻ യുവാവ് ജയിലിൽ

Last Updated:
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു.
1/4
 ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ യുവതിയെ മോശമായി സ്പർശിച്ച ഇന്ത്യൻ യുവാവ് ജയിലിൽ. ദുബായിലെ ഡ്രാഗൺ മാർട്ടിൽ വെച്ച് 33കാരനായ യുവാവ് 35കാരിയായ സിറിയൻ യുവതിയുടെ പുറകിൽ പിടിക്കുകയായിരുന്നു.
ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ യുവതിയെ മോശമായി സ്പർശിച്ച ഇന്ത്യൻ യുവാവ് ജയിലിൽ. ദുബായിലെ ഡ്രാഗൺ മാർട്ടിൽ വെച്ച് 33കാരനായ യുവാവ് 35കാരിയായ സിറിയൻ യുവതിയുടെ പുറകിൽ പിടിക്കുകയായിരുന്നു.
advertisement
2/4
 കുട്ടികൾക്കൊപ്പം അവർക്ക് കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു ഞാൻ. അവിടെ വെച്ചാണ് അയാളെ കാണുന്നത്. എന്നെ തുറിച്ചുനോക്കിയ ശേഷം പുറകിലെത്തി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു- പരാതിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു.
കുട്ടികൾക്കൊപ്പം അവർക്ക് കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു ഞാൻ. അവിടെ വെച്ചാണ് അയാളെ കാണുന്നത്. എന്നെ തുറിച്ചുനോക്കിയ ശേഷം പുറകിലെത്തി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു- പരാതിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു.
advertisement
3/4
 യുവതി ഉറക്കെ ബഹളമുണ്ടാക്കിയതോടെ ഷോപ്പിംഗിന് വന്നവർ ഓടിയെത്തി. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. അതുകൊണ്ടുതന്നെ വളരെ കുറച്ചു കടകൾ മാത്രമായിരുന്നു തുറന്നിരുന്നത്. ഓഗസ്റ്റിലായിരുന്നു സംഭവം.
യുവതി ഉറക്കെ ബഹളമുണ്ടാക്കിയതോടെ ഷോപ്പിംഗിന് വന്നവർ ഓടിയെത്തി. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. അതുകൊണ്ടുതന്നെ വളരെ കുറച്ചു കടകൾ മാത്രമായിരുന്നു തുറന്നിരുന്നത്. ഓഗസ്റ്റിലായിരുന്നു സംഭവം.
advertisement
4/4
cctv
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരാതിക്കാരിയുടെ വാദം ശരിവെക്കുന്നതാണ്. കേസ് പരിഗണിച്ച കോടതി വിചാരണ അടുത്ത മാസത്തേക്ക് മാറ്റി.
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement