ദുബായ് ഷോപ്പിംഗ് മാളിൽ യുവതിയോട് മോശമായി പെരുമാറി; ഇന്ത്യൻ യുവാവ് ജയിലിൽ

Last Updated:
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു.
1/4
 ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ യുവതിയെ മോശമായി സ്പർശിച്ച ഇന്ത്യൻ യുവാവ് ജയിലിൽ. ദുബായിലെ ഡ്രാഗൺ മാർട്ടിൽ വെച്ച് 33കാരനായ യുവാവ് 35കാരിയായ സിറിയൻ യുവതിയുടെ പുറകിൽ പിടിക്കുകയായിരുന്നു.
ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ യുവതിയെ മോശമായി സ്പർശിച്ച ഇന്ത്യൻ യുവാവ് ജയിലിൽ. ദുബായിലെ ഡ്രാഗൺ മാർട്ടിൽ വെച്ച് 33കാരനായ യുവാവ് 35കാരിയായ സിറിയൻ യുവതിയുടെ പുറകിൽ പിടിക്കുകയായിരുന്നു.
advertisement
2/4
 കുട്ടികൾക്കൊപ്പം അവർക്ക് കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു ഞാൻ. അവിടെ വെച്ചാണ് അയാളെ കാണുന്നത്. എന്നെ തുറിച്ചുനോക്കിയ ശേഷം പുറകിലെത്തി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു- പരാതിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു.
കുട്ടികൾക്കൊപ്പം അവർക്ക് കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു ഞാൻ. അവിടെ വെച്ചാണ് അയാളെ കാണുന്നത്. എന്നെ തുറിച്ചുനോക്കിയ ശേഷം പുറകിലെത്തി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു- പരാതിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു.
advertisement
3/4
 യുവതി ഉറക്കെ ബഹളമുണ്ടാക്കിയതോടെ ഷോപ്പിംഗിന് വന്നവർ ഓടിയെത്തി. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. അതുകൊണ്ടുതന്നെ വളരെ കുറച്ചു കടകൾ മാത്രമായിരുന്നു തുറന്നിരുന്നത്. ഓഗസ്റ്റിലായിരുന്നു സംഭവം.
യുവതി ഉറക്കെ ബഹളമുണ്ടാക്കിയതോടെ ഷോപ്പിംഗിന് വന്നവർ ഓടിയെത്തി. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. അതുകൊണ്ടുതന്നെ വളരെ കുറച്ചു കടകൾ മാത്രമായിരുന്നു തുറന്നിരുന്നത്. ഓഗസ്റ്റിലായിരുന്നു സംഭവം.
advertisement
4/4
cctv
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരാതിക്കാരിയുടെ വാദം ശരിവെക്കുന്നതാണ്. കേസ് പരിഗണിച്ച കോടതി വിചാരണ അടുത്ത മാസത്തേക്ക് മാറ്റി.
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement