advertisement

നിർഭയ കേസ്: നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍

Last Updated:
ബലാത്സംഗക്കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്
1/6
 ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് സങ്കടകരമായിപ്പോയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് സങ്കടകരമായിപ്പോയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
advertisement
2/6
 നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പ്രതികൾ വധശിക്ഷയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നത് സങ്കടകരമാണ്.. ‌‌‌
നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പ്രതികൾ വധശിക്ഷയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നത് സങ്കടകരമാണ്.. ‌‌‌
advertisement
3/6
 ബലാത്സംഗക്കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ആപ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
ബലാത്സംഗക്കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ആപ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
advertisement
4/6
 'നിർഭയ കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അത്യന്തം സങ്കടകരമാണ്. അവരെ എത്രയും വേഗം തൂക്കിലേറ്റണം.
'നിർഭയ കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അത്യന്തം സങ്കടകരമാണ്. അവരെ എത്രയും വേഗം തൂക്കിലേറ്റണം.
advertisement
5/6
 ബലാത്സംഗക്കേസുകളിൽ ആറുമാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണം. ഇതിനായി നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്..' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
ബലാത്സംഗക്കേസുകളിൽ ആറുമാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണം. ഇതിനായി നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്..' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
advertisement
6/6
 നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇന്ന് നടക്കാനിരിക്കെയാണ് ഇനിയൊരുത്തരുവുണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവെത്തുന്നത്. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇന്ന് നടക്കാനിരിക്കെയാണ് ഇനിയൊരുത്തരുവുണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവെത്തുന്നത്. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement