കൊച്ചി മെട്രോ: ആലുവയിൽ നിന്ന് തൈക്കൂടം എത്താൻ ഇനി 44 മിനിട്ട് മാത്രം

Last Updated:
14 മിനിട്ട് കൂടുമ്പോൾ  സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങും...
1/3
 കൊച്ചി മെട്രോയിൽ ഇനി ആലുവയിൽ നിന്ന് തൈക്കൂടം എത്താൻ ഇനി 44 മിനിട്ട് മാത്രം. നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിട്ട് ലാഭിക്കുന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഈ ഭാഗത്ത് ഇപ്പോൾ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന മെട്രോ നാളെ മുതൽ പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിലാകും യാത്ര ചെയ്യുക.
കൊച്ചി മെട്രോയിൽ ഇനി ആലുവയിൽ നിന്ന് തൈക്കൂടം എത്താൻ ഇനി 44 മിനിട്ട് മാത്രം. നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിട്ട് ലാഭിക്കുന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഈ ഭാഗത്ത് ഇപ്പോൾ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന മെട്രോ നാളെ മുതൽ പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിലാകും യാത്ര ചെയ്യുക.
advertisement
2/3
 മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ഉദ്ഘാടനത്തിന് ശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. ഇനി 80 കിലോമീറ്റർ വേഗത കൈവരിക്കും. ഇതോടെ 14 മിനിട്ട് കൂടുമ്പോൾ  സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങും.
മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ഉദ്ഘാടനത്തിന് ശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. ഇനി 80 കിലോമീറ്റർ വേഗത കൈവരിക്കും. ഇതോടെ 14 മിനിട്ട് കൂടുമ്പോൾ  സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങും.
advertisement
3/3
 വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്ന് കെ.എം.ആർ.എൽ എംഡി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.
വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്ന് കെ.എം.ആർ.എൽ എംഡി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.
advertisement
12 സെന്റിമീറ്റർ മുറിവിന് 12 ലക്ഷം, ആകെ 20 ലക്ഷം; തെരുവ് നായ കടിച്ചതിൽ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി
12 സെന്റിമീറ്റർ മുറിവിന് 12 ലക്ഷം, ആകെ 20 ലക്ഷം; തെരുവ് നായ കടിച്ചതിൽ നഷ്ടപരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി
  • ഡൽഹി ഹൈക്കോടതിയിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.

  • 2023-ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി.

  • നോട്ടീസ് അയച്ച ഹൈക്കോടതി, മറുപടി സമർപ്പിക്കാൻ എംസിഡിക്ക് കൂടുതൽ സമയം അനുവദിച്ചു.

View All
advertisement