advertisement

'ചമ്പ്രാണി' നങ്കൂരമിട്ട സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര

Last Updated:
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് സാമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു.
1/5
 തടാകത്തിലൂടെ നടക്കാൻ ആഗ്രഹമുണ്ടോ? മനോഹരമായ ലഗൂണുകളാല്‍ ചുറ്റപ്പെട്ട സമാധാനപരമായ ഒരു കായല്‍ യാത്ര ആയാലോ? അത്തരം ഒരു അനുഭവം സമ്മാനിക്കാൻ കൊല്ലം ജില്ലയുടെ ഉത്തരമാണ് സാമ്പ്രാണിക്കൊടി.
തടാകത്തിലൂടെ നടക്കാൻ ആഗ്രഹമുണ്ടോ? മനോഹരമായ ലഗൂണുകളാല്‍ ചുറ്റപ്പെട്ട സമാധാനപരമായ ഒരു കായല്‍ യാത്ര ആയാലോ? അത്തരം ഒരു അനുഭവം സമ്മാനിക്കാൻ കൊല്ലം ജില്ലയുടെ ഉത്തരമാണ് സാമ്പ്രാണിക്കൊടി.
advertisement
2/5
 അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കൊടി ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സൗന്ദര്യം അനുഭവിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന മനോഹരമായ ഒരു ദ്വീപാണ്.
അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കൊടി ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സൗന്ദര്യം അനുഭവിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന മനോഹരമായ ഒരു ദ്വീപാണ്.
advertisement
3/5
 നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് സാമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു.
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് സാമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു.
advertisement
4/5
 സഞ്ചാരികൾക്ക് മത്സ്യബന്ധനം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഇതിനുപരി ചെറിയ മത്സ്യബന്ധന ദ്വീപുകൾ എക്സ്പ്ലോർ ചെയ്യുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ മാർഗനിർദേശപ്രകാരം മത്സ്യബന്ധനം പരീക്ഷിക്കുകയും ചെയ്യാൻ സാധിക്കും.
സഞ്ചാരികൾക്ക് മത്സ്യബന്ധനം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഇതിനുപരി ചെറിയ മത്സ്യബന്ധന ദ്വീപുകൾ എക്സ്പ്ലോർ ചെയ്യുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ മാർഗനിർദേശപ്രകാരം മത്സ്യബന്ധനം പരീക്ഷിക്കുകയും ചെയ്യാൻ സാധിക്കും.
advertisement
5/5
 പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ 'ചമ്പ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാമ്പ്രാണിക്കൊടി എന്നറിയപ്പെടുകയും ചെയ്തു.
പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ 'ചമ്പ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാമ്പ്രാണിക്കൊടി എന്നറിയപ്പെടുകയും ചെയ്തു.
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement