Onam 2020 | പൊടിഞ്ഞാൽ കച്ചവടം പൊളിക്കും: ഓണവിപണിയിൽ പ്രതീക്ഷയോടെ പരമ്പരാഗത പപ്പട നിർമ്മാതാക്കൾ

Last Updated:
Traditional pappadam makers eye Onam market | ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
1/5
 കോവിഡ് പൊടിച്ചു കളഞ്ഞതിൽ പപ്പട നിർമാണ മേഖലയിലെ ജീവിതങ്ങളുമുണ്ട്. സദ്യയൊക്കെ എത്ര കുറഞ്ഞാലും ചെറു പപ്പടമെങ്കിലും വാങ്ങും എന്ന പ്രതീക്ഷയർപ്പിക്കുന്ന നിരവധി സംഘങ്ങളുണ്ട്
കോവിഡ് പൊടിച്ചു കളഞ്ഞതിൽ പപ്പട നിർമാണ മേഖലയിലെ ജീവിതങ്ങളുമുണ്ട്. സദ്യയൊക്കെ എത്ര കുറഞ്ഞാലും ചെറു പപ്പടമെങ്കിലും വാങ്ങും എന്ന പ്രതീക്ഷയർപ്പിക്കുന്ന നിരവധി സംഘങ്ങളുണ്ട്
advertisement
2/5
 കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിലെ പപ്പട നിർമ്മാണ ശാല ഇത്തരമൊരു പ്രതീക്ഷയിലാണ്. പതിനഞ്ചോളം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തിക്കുന്നത്
കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിലെ പപ്പട നിർമ്മാണ ശാല ഇത്തരമൊരു പ്രതീക്ഷയിലാണ്. പതിനഞ്ചോളം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തിക്കുന്നത്
advertisement
3/5
 പലരുടെയും കുടുംബം പുലരുന്നതും ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ്
പലരുടെയും കുടുംബം പുലരുന്നതും ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ്
advertisement
4/5
 കോവിഡ് പ്രതിസന്ധി ഓണ വിപണിയെ ബാധിച്ചതിനു പുറമെ ഉഴുന്ന് മാവിന്റെ വിലവർധനയും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പപ്പടത്തിന്റെ വരവും പരമ്പരാഗത പപ്പട വിപണയെ പ്രതിസന്ധിയിലാക്കി
കോവിഡ് പ്രതിസന്ധി ഓണ വിപണിയെ ബാധിച്ചതിനു പുറമെ ഉഴുന്ന് മാവിന്റെ വിലവർധനയും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പപ്പടത്തിന്റെ വരവും പരമ്പരാഗത പപ്പട വിപണയെ പ്രതിസന്ധിയിലാക്കി
advertisement
5/5
 ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement