കോന്നിയിൽ ടോറസ് അപകടം; ഡ്രൈവറെ രക്ഷിച്ചത് മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ

Last Updated:
കാബിനിൽ കുടുങ്ങിയ ഡ്രൈവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഓക്സിജനും ട്രിപ്പും നൽകി
1/5
 പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ കരിങ്കല്ലുമായി വന്ന ടോറസ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപെടുത്തിയത് മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ്.
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ കരിങ്കല്ലുമായി വന്ന ടോറസ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപെടുത്തിയത് മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ്.
advertisement
2/5
 ഡ്രൈവർ കരുനാഗപ്പള്ളി എസ്.പി നിലയത്തിൽ ശിവകുമാറിനെ(31)യാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
ഡ്രൈവർ കരുനാഗപ്പള്ളി എസ്.പി നിലയത്തിൽ ശിവകുമാറിനെ(31)യാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
advertisement
3/5
 ബ്രേക്ക് നഷ്ടമായതിനെതുടർന്നാണ് തേക്ക് മരവും റബ്ബർ മരവും തകർത്ത് പത്ത് ചക്രമുള്ള ടോറസ് മറിഞ്ഞത്. വൻ റബർമരത്തിനിടയിൽ കാബിൻ കുടുങ്ങിയതോടെയാണ് ഡ്രൈവറെ പെട്ടെന്ന് രക്ഷപെടുത്താനാകാതെ പോയത്.
ബ്രേക്ക് നഷ്ടമായതിനെതുടർന്നാണ് തേക്ക് മരവും റബ്ബർ മരവും തകർത്ത് പത്ത് ചക്രമുള്ള ടോറസ് മറിഞ്ഞത്. വൻ റബർമരത്തിനിടയിൽ കാബിൻ കുടുങ്ങിയതോടെയാണ് ഡ്രൈവറെ പെട്ടെന്ന് രക്ഷപെടുത്താനാകാതെ പോയത്.
advertisement
4/5
 കാബിനിൽ കുടുങ്ങിയ ഡ്രൈവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഓക്സിജനും ട്രിപ്പും നൽകി.
കാബിനിൽ കുടുങ്ങിയ ഡ്രൈവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഓക്സിജനും ട്രിപ്പും നൽകി.
advertisement
5/5
 കാബിനിന്‍റെ ഭാഗങ്ങൾ അറുത്തുമാറ്റിയും റബർമരം മുറിച്ചുമാറ്റിയുമാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ശിവകുമാറിനെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാബിനിന്‍റെ ഭാഗങ്ങൾ അറുത്തുമാറ്റിയും റബർമരം മുറിച്ചുമാറ്റിയുമാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ശിവകുമാറിനെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല
'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല
  • ശ്രീനിവാസന്‍ മലയാള സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നിലയില്‍ അതുല്യപ്രതിഭയായിരുന്നു.

  • സാമൂഹ്യ വിമര്‍ശകനും ചലച്ചിത്രകാരനുമായ ശ്രീനിവാസന്‍ കേരളീയ സമൂഹത്തെ സിനിമയിലൂടെ വിമര്‍ശിച്ചു.

  • ഇതുപോലൊരു മഹാപ്രതിഭ വീണ്ടും മലയാളസിനിമയില്‍ ഉണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം.

View All
advertisement