മഴ: പനുലൂരിൽ വ്യാപകനാശനഷ്ടം; ഗതാഗതം തടസപ്പെട്ടു

Last Updated:
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
1/5
 ശക്തമായ കാറ്റിലും മഴയിലും പുനലൂരില്‍ വ്യാപക നാശനഷ്ടം. കാറിന് മുകളിലേക്ക് മരം വീഴുകയും ചെമ്മന്തൂര്‍ ജംഗ്ഷനില്‍ റോഡിലും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.  വൈദ്യുതി മുടങ്ങിയതോടെ പ്രദേശം ഞായറാഴ്ച ഇരുട്ടിലായി.
ശക്തമായ കാറ്റിലും മഴയിലും പുനലൂരില്‍ വ്യാപക നാശനഷ്ടം. കാറിന് മുകളിലേക്ക് മരം വീഴുകയും ചെമ്മന്തൂര്‍ ജംഗ്ഷനില്‍ റോഡിലും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.  വൈദ്യുതി മുടങ്ങിയതോടെ പ്രദേശം ഞായറാഴ്ച ഇരുട്ടിലായി.
advertisement
2/5
 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം പെട്ടെന്ന് തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം പെട്ടെന്ന് തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
advertisement
3/5
 ദേശീയപാതയിൽ  വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.  കൂറ്റന്‍ ആഞ്ഞിലിമരം കാറിന് മുകളിലേക്ക് വീണ് മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ബോണറ്റ് തകരുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാറായിരുന്നതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി ആറുണിയോടെ കാറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
ദേശീയപാതയിൽ  വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.  കൂറ്റന്‍ ആഞ്ഞിലിമരം കാറിന് മുകളിലേക്ക് വീണ് മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ബോണറ്റ് തകരുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാറായിരുന്നതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി ആറുണിയോടെ കാറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
advertisement
4/5
 ചെമ്മന്തൂര്‍ ,പൊയ്യാനില്‍ ജംഗ്ഷന്‍, മുരുകന്‍കോവില്‍ജംഗ്ഷനിലും റോഡുകളിലും കിടന്ന വാഹനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇരു ച ക്രവാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങള്‍ ഒഴുകിപ്പോയി. 
ചെമ്മന്തൂര്‍ ,പൊയ്യാനില്‍ ജംഗ്ഷന്‍, മുരുകന്‍കോവില്‍ജംഗ്ഷനിലും റോഡുകളിലും കിടന്ന വാഹനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇരു ച ക്രവാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങള്‍ ഒഴുകിപ്പോയി. 
advertisement
5/5
 മേഖലയിലെ വയലുകള്‍ നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
മേഖലയിലെ വയലുകള്‍ നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
advertisement
'സന്ദേശത്തിലെ രാഷ്ട്രീയ പരിഹാസം മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരം വരെ'; രാജീവ്‌ ചന്ദ്രശേഖർ
'സന്ദേശത്തിലെ രാഷ്ട്രീയ പരിഹാസം മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരം വരെ'; രാജീവ്‌ ചന്ദ്രശേഖർ
  • ശ്രീനിവാസൻ മലയാള സിനിമയിൽ രാഷ്ട്രീയ പരിഹാസവും സാധാരണക്കാരന്റെ ജീവിതസമരവും ആഴത്തിൽ അവതരിപ്പിച്ചു.

  • അദ്ദേഹത്തിന്റെ സിനിമകൾ കേരളീയ സമൂഹത്തിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടിയ അപൂർവ്വ പ്രതിഭയായിരുന്നു.

  • "ശ്രീനിവാസന്റെ നഷ്ടം വലുതാണ്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു, "അദ്ദേഹം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു."

View All
advertisement