advertisement

മഴ: പനുലൂരിൽ വ്യാപകനാശനഷ്ടം; ഗതാഗതം തടസപ്പെട്ടു

Last Updated:
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
1/5
 ശക്തമായ കാറ്റിലും മഴയിലും പുനലൂരില്‍ വ്യാപക നാശനഷ്ടം. കാറിന് മുകളിലേക്ക് മരം വീഴുകയും ചെമ്മന്തൂര്‍ ജംഗ്ഷനില്‍ റോഡിലും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.  വൈദ്യുതി മുടങ്ങിയതോടെ പ്രദേശം ഞായറാഴ്ച ഇരുട്ടിലായി.
ശക്തമായ കാറ്റിലും മഴയിലും പുനലൂരില്‍ വ്യാപക നാശനഷ്ടം. കാറിന് മുകളിലേക്ക് മരം വീഴുകയും ചെമ്മന്തൂര്‍ ജംഗ്ഷനില്‍ റോഡിലും കടകളിലും സമീപത്തെ വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.  വൈദ്യുതി മുടങ്ങിയതോടെ പ്രദേശം ഞായറാഴ്ച ഇരുട്ടിലായി.
advertisement
2/5
 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം പെട്ടെന്ന് തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ ആരംഭിച്ചതെങ്കിലും ഒരു മണിക്കൂറിന് ശേഷം പെട്ടെന്ന് തോടുകള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.
advertisement
3/5
 ദേശീയപാതയിൽ  വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.  കൂറ്റന്‍ ആഞ്ഞിലിമരം കാറിന് മുകളിലേക്ക് വീണ് മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ബോണറ്റ് തകരുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാറായിരുന്നതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി ആറുണിയോടെ കാറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
ദേശീയപാതയിൽ  വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു.  കൂറ്റന്‍ ആഞ്ഞിലിമരം കാറിന് മുകളിലേക്ക് വീണ് മുന്‍വശത്തെ ഗ്ലാസ് പൊട്ടുകയും ബോണറ്റ് തകരുകയും ചെയ്തു. നിർത്തിയിട്ടിരുന്ന കാറായിരുന്നതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി ആറുണിയോടെ കാറിന് മുകളിലേക്ക് വീണ മരം വെട്ടിമാറ്റി.
advertisement
4/5
 ചെമ്മന്തൂര്‍ ,പൊയ്യാനില്‍ ജംഗ്ഷന്‍, മുരുകന്‍കോവില്‍ജംഗ്ഷനിലും റോഡുകളിലും കിടന്ന വാഹനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇരു ച ക്രവാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങള്‍ ഒഴുകിപ്പോയി. 
ചെമ്മന്തൂര്‍ ,പൊയ്യാനില്‍ ജംഗ്ഷന്‍, മുരുകന്‍കോവില്‍ജംഗ്ഷനിലും റോഡുകളിലും കിടന്ന വാഹനങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇരു ച ക്രവാഹനങ്ങളടക്കമുള്ള ചെറു വാഹനങ്ങള്‍ ഒഴുകിപ്പോയി. 
advertisement
5/5
 മേഖലയിലെ വയലുകള്‍ നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
മേഖലയിലെ വയലുകള്‍ നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
advertisement
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
  • കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തതിൽ ആശുപത്രിക്ക് 15,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു

  • ഗർഭിണിയായ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മദ്യലഹരിയിൽ അക്രമം നടത്തി

  • ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പോലീസ് കേസെടുത്തു

View All
advertisement