advertisement

ചാലിയാറിനെ നിറച്ച് പ്രളയ ശേഷിപ്പുകൾ; ഈ മഴക്കാലത്തും ദുരന്ത ഭീതിയിൽ നാട്ടുകാർ

Last Updated:
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
1/8
 മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ്‌ ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.
മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ്‌ ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.
advertisement
2/8
 ഇതിനായി ആവശ്യപ്പെട്ട  ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.
ഇതിനായി ആവശ്യപ്പെട്ട  ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.
advertisement
3/8
 പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും  പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.
പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും  പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.
advertisement
4/8
 പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
advertisement
5/8
 ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.
ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.
advertisement
6/8
 മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.
മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.
advertisement
7/8
 കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.
കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.
advertisement
8/8
 മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന  അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.
മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന  അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement