PHOTOS: കടലെടുക്കുന്ന ആലപ്പാട് ഗ്രാമം

Last Updated:
1/8
 ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
2/8
 ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
3/8
 പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐആർഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐആർഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
4/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
5/8
 സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
6/8
 തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
7/8
 തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
8/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement