PHOTOS: കടലെടുക്കുന്ന ആലപ്പാട് ഗ്രാമം

Last Updated:
1/8
 ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
ആലപ്പാട് പഞ്ചായത്തിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിന് പിന്തുണയേറുന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
2/8
 ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
ഖനനത്തോടെ ഒരു ഭൂപ്രദേശം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
3/8
 പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐആർഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഖനനം ഐആർഇ നിർത്തിവയ്ക്കണമെന്നാണ് ജനകീയ സമര സമിതിയുടെ ആവശ്യം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
4/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
5/8
 സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സിനിമാ താരങ്ങളടക്കം സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
6/8
 തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഐ ആർ ഇയുടെ ഖനനം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
7/8
 തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം തുടങ്ങിയവ ലംഘിച്ചാണ് ഐആർഇയുടെ ഖനനമെന്നും സമര സമിതി (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
8/8
 സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
സേവ് ആലപ്പാട് എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടി സമരം (ചിത്രം-സ്വരൂപ് ജോർജ് അനിൽ)
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement