രാജസ്ഥാന്റെ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഷിംറോൺ ഹെറ്റ്‌മിയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നത്. നാല് പേർ പൂജ്യത്തിന് പുറത്തായി. താൻ കൂടി പന്തെറിഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ നേരത്തേ പുറത്താകുമായിരുന്നെന്നാണ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി പറയുന്നത്.