Virat Kohli | 95 റണ്‍സെടുത്ത് പുറത്ത്; സച്ചിന്‍റെ റെക്കോർഡ‍ിനരികെ വിരാട് കോഹ്ലി വീണു

Last Updated:
 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍  സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
1/6
 2023 ഐസിസി ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. ഇക്കുറി മറികടന്നത് സാക്ഷാല്‍ ന്യൂസീലാന്‍ഡിനെയും.
2023 ഐസിസി ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. ഇക്കുറി മറികടന്നത് സാക്ഷാല്‍ ന്യൂസീലാന്‍ഡിനെയും.
advertisement
2/6
 ധര്‍മ്മശാലയിലെ തണുപ്പിലും കാണികളെ ചൂടുപിടിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്.ന്യൂസീലന്‍ഡ് ഉയർത്തിയ 274 വിജയലക്ഷ്യം വിരാട് കോഹ്ലിയുടെ കരുത്തുറ്റ പ്രകടനത്തിലാണ് ഇന്ത്യ മറികടന്നത്.
ധര്‍മ്മശാലയിലെ തണുപ്പിലും കാണികളെ ചൂടുപിടിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്.ന്യൂസീലന്‍ഡ് ഉയർത്തിയ 274 വിജയലക്ഷ്യം വിരാട് കോഹ്ലിയുടെ കരുത്തുറ്റ പ്രകടനത്തിലാണ് ഇന്ത്യ മറികടന്നത്.
advertisement
3/6
 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍  സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍  സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്.
advertisement
4/6
 ലോകകകപ്പിലെ ഒരു സെഞ്ചുറി നഷ്ടപ്പെട്ടത് മാത്രമല്ല,  റെക്കോര്‍ഡ് ബുക്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനുള്ള അവസരം കൂടിയാണ് കോഹ്ലിക്ക് ധര്‍മ്മശാലയില്‍ നഷ്ടപ്പെട്ടത്.
ലോകകകപ്പിലെ ഒരു സെഞ്ചുറി നഷ്ടപ്പെട്ടത് മാത്രമല്ല,  റെക്കോര്‍ഡ് ബുക്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനുള്ള അവസരം കൂടിയാണ് കോഹ്ലിക്ക് ധര്‍മ്മശാലയില്‍ നഷ്ടപ്പെട്ടത്.
advertisement
5/6
 സെഞ്ചുറി തികച്ചിരുന്നെങ്കില്‍ ഏകദിന സെഞ്ചുറി നേട്ടത്തില്‍  കോഹ്ലിക്ക്  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
സെഞ്ചുറി തികച്ചിരുന്നെങ്കില്‍ ഏകദിന സെഞ്ചുറി നേട്ടത്തില്‍  കോഹ്ലിക്ക്  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
advertisement
6/6
 ഒരു ഘട്ടത്തില്‍ അഞ്ചിന് 191 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യന്‍ ടീമിനെ ആറാം വിക്കറ്റില്‍ ഒന്നിച്ച കോഹ്ലി - ജഡേജ സഖ്യം കരകയറ്റുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തില്‍ അഞ്ചിന് 191 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യന്‍ ടീമിനെ ആറാം വിക്കറ്റില്‍ ഒന്നിച്ച കോഹ്ലി - ജഡേജ സഖ്യം കരകയറ്റുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement