പാചകവാതകം തുറന്നുവിട്ട് തീ കത്തിക്കുകയായിരുന്നു. തീ പടർന്നതിനെ തുടർന്ന് ഉടൻ തന്നെ ഭാര്യയും മകളും ഓടി രക്ഷപ്പെട്ടു. സമീപവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു അലമാര ഒഴികെ എല്ലാ വീട്ടുപകരണങ്ങളും കത്തി നശിച്ചു.
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു
വീടിന് തീയിട്ട ശേഷം വീടിന് പുറത്തിറങ്ങിയ അമുൽ രാജിനെ നാട്ടുകാർ പിടികൂടി മറയൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ശനിയാഴ്ച ഗ്രാമ കമ്മിറ്റി അംഗങ്ങളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഇവർ പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് എതിരെ കേസ് എടുക്കണ്ടായെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് അമുൽ രാജിന് എതിരെ കേസെടുക്കാതെ വിട്ടയച്ചു.
advertisement
അപ്രതീക്ഷിത ട്വിസ്റ്റ്; മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് ബി ജെ പി സ്ഥാനാർഥി
എന്നു പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ തീരാതെ ഗ്രാമത്തിൽ കയറ്റാതെ നല്ല നടപ്പിന് നാട്ടുകൂട്ടവും തീരുമാനമെടുത്തു. ഗ്രാമത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരും മദ്യപിക്കരുത് എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് അമുൽ രാജ് മദ്യപിച്ച് എത്തിയത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്.