Also Read-പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വാച്ച്മാന് 7 വർഷം കഠിന തടവ്
കഴിഞ്ഞ ഒന്നരവർഷമായി കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിയമ പോരാട്ടത്തിലാണ് റൊണോയുടെ അഭിഭാഷകര്‍. അതുകൊണ്ട് തന്നെ തന്റെ അഡ്രസ് പങ്കു വയ്ക്കാൻ താരം തയ്യാറായിരുന്നില്ല. ഔദ്യോഗിക രേഖകളിൽ പോലും റൊണാൾഡോയുടെ വിലാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. എന്നാൽ അന്വേഷണങ്ങൾക്കൊടുവിൽ അഡ്രസ് കണ്ടുപിടിച്ച് സമൻസ് അയച്ചിരിക്കുകയാണ് കോടതി.
Also Read-മുപ്പത്തിനാലുകാരിക്ക് പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ
advertisement
2018 ലാണ് റൊണാൾഡോയ്ക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. 2009 ൽ ലാസ് വേഗസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.എന്നാൽ ആരോപണങ്ങൾ തള്ളി റൊണാൾഡോ രംഗത്തെത്തിയിരുന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് നടന്നതെന്നായിരുന്നു പ്രതികരണം.