ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ

Last Updated:

David Warner Become Baahubali | സിനിമയിൽ നിന്നുള്ള പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് വാർണർ ബാഹുബലിയാകുന്നത്. വാർണർക്കൊപ്പം അദ്ദേഹത്തിന്‍റെ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു

ദക്ഷിണേന്ത്യൻ സിനിമകളോട് വല്ലാത്ത ഇഷ്ടം കാത്തുസൂക്ഷിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട്. ഇന്ത്യയിലല്ല അങ്ങ് ഓസ്ട്രേലിയയിൽ. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് ആ താരം. ദക്ഷിണേന്ത്യൻ സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോക് വീഡിയോ ചെയ്യുകയാണ് കക്ഷിയുടെ ലോക്ക്ഡൌൺ ഹോബി.
ഏറ്റവുമൊടുവിൽ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ രംഗമാണ് വാർണർ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. നേരത്തെ വാർണർ ചെയ്ത അല്ലു അർജുൻ കഥാപാത്രങ്ങൾ വൈറലായിരുന്നു.








View this post on Instagram





Guess the movie!! @sunrisershyd


A post shared by David Warner (@davidwarner31) on



advertisement
TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]
പുതിയ മാഷപ്പ് വീഡിയോയിൽ, പ്രഭാസ് സിനിമയിൽ ധരിക്കുന്നതുപോലുള്ള ശരീര കവചം ധരിച്ച വാർണറെ കാണാം. സിനിമയിൽ നിന്നുള്ള പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് വാർണർ ബാഹുബലിയാകുന്നത്. വാർണർക്കൊപ്പം അദ്ദേഹത്തിന്‍റെ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. വാർണറുടെ ബാഹുബലി വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോ ഇതിനോടകം പ്രഭാസിന്‍റെ ആരാധകർ ഉൾപ്പടെ ഏറ്റെടുത്തു കഴിഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ
Next Article
advertisement
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
  • അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ചയില്ല.

  • പ്രതികൾക്കുള്ള ശിക്ഷ പോരെന്നും അപ്പീൽ പോകണമെന്ന് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശ്വേത പറഞ്ഞു.

  • അമ്മയുടെ പ്രതികരണം വൈകിയെന്ന ബാബുരാജിന്റെ അഭിപ്രായം വ്യക്തിപരമായതാണെന്നും ശ്വേത വ്യക്തമാക്കി.

View All
advertisement