COVID 19 | വൈറസ് ബാധിതനായ ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു

Last Updated:

കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഇറാനിൽ നിന്ന് ഇതിനോടകം 590 പേരെ തിരികെ കൊണ്ടു വന്നിട്ടുണ്ട്.

ടെഹ്റാൻ: കൊറോണ വൈറസ് ബാധിതനായ ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു. ഇറാനിലുള്ള 250 ഓളം ഇന്ത്യക്കാർക്ക്
കൊറോണ ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച ഇറാനിലുള്ള മറ്റ് ഇന്ത്യക്കാർക്ക് ഇറാനിയൻ സർക്കാർ മികച്ച പരിചരണവും ചികിത്സാ സൗകര്യവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]
കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഇറാനിൽ നിന്ന് ഇതിനോടകം 590 പേരെ തിരികെ കൊണ്ടു വന്നിട്ടുണ്ട്. ഇവർക്ക് തനിച്ച് താമസിക്കാനുള്ള സൗകര്യം നൽകിയതിനൊപ്പം മികച്ച പരിചരണവും ചികിത്സാ സൗകര്യവും ഇറാനിയൻ സർക്കാർ ഉറപ്പാക്കുന്നുണ്ട്.
advertisement
ഇറാനിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നും സുഖപ്പെട്ടാൽ ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് തിരികെ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | വൈറസ് ബാധിതനായ ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement