Exclusive| ശബരിമലയടക്കം രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സർക്കാർ റോപ് വേ പദ്ധതി പ്രഖ്യാപിച്ചു

Last Updated:

ശബരിമലയിൽ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുക

News18
News18
ന്യൂഡൽഹി: ശബരിമല അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിൽ റോപ് വേ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശബരിമലയിൽ പമ്പ മുതൽ സന്നിധാനം വരെ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുകയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
ബൽത്താൽ- അമർനാഥ് ഗുഹ (11.6 കി.മീ), തമിഴ്നാട് പർവതമലൈ ക്ഷേത്രം (3.21 കി.മീ), ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രം (6.5 കി.മീ.), ജയ്പൂർ നഹർഗഞ്ച് കോട്ട-അമർ കോട്ട (6.45 കി.മീ.) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട പ്രധാന റോപ് വേ പദ്ധതികൾ. ഇത്തരത്തിൽ 18 റോപ് വേ പദ്ധതികൾക്കുള്ള വിശദമായ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ കൺസല്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive| ശബരിമലയടക്കം രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സർക്കാർ റോപ് വേ പദ്ധതി പ്രഖ്യാപിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement