പാകിസ്ഥാനിൽ ഭൂകമ്പം: മരണസംഖ്യ 37 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

Last Updated:

റിക്ടർ സ്കെയിലിൽ 5.8 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഇസ്ലാമബാദ്: ബുധനാഴ്ച പാകിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 37 ആയി. പാക് അധീനതയിൽ ഉണ്ടായ ഭൂകമ്പം രാജ്യത്തെ നിരവധി ഉത്തര-കിഴക്കൻ നഗരങ്ങളെയും ബാധിച്ചു.
അതേസമയം, നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
റിക്ടർ സ്കെയിലിൽ 5.8 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പാക് അധീന കശ്മീർ ആയ മിർപുർ സിറ്റിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. പഞ്ചാബിലെ ഢലത്തിൽ നിന്ന് 20 കിലോമീറ്റർ വടക്കായാണ് ഭൂചലനം ഉണ്ടായ സ്ഥലമെന്ന് യു എസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാകിസ്ഥാനിൽ ഭൂകമ്പം: മരണസംഖ്യ 37 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement