നിലമ്പൂര്‍-നഞ്ചൻകോട് റെയിൽ പാത; മെട്രോമാൻ ഇ ശ്രീധരൻ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർ‌ച്ച നടത്തി

Last Updated:

കേരളത്തിലെ റെയിൽ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചുവെന്ന് കേന്ദ്രമന്ത്രി

മെട്രോമാൻ ഇ  ശ്രീധരൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തുന്നു
മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തുന്നു
ന്യൂഡൽഹി: മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'ഡോ. ഇ ശ്രീധരൻ ഇന്ന് എന്നെ സന്ദർശിച്ചു. റെയിൽവേ കണക്ടിവിറ്റി ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ചായിരുന്നു ചർച്ചകൾ. നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയിൽ പാതയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയിൽ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചു' - കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫേസ്ബുക്കിൽ കുറിച്ചു.
Summary: Metroman E Sreedharan met with Union Railway Minister Ashwini Vaishnaw in Delhi. The Minister himself shared information about the meeting through a Facebook post. "Dr. E. Sreedharan visited me today. The discussions focused on strengthening railway connectivity. We held detailed talks regarding the proposed Nilambur-Nanjangud new railway line. E. Sreedharan shared several ideas related to improving railway connectivity and infrastructure in Kerala," Union Minister Ashwini Vaishnaw wrote on Facebook.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂര്‍-നഞ്ചൻകോട് റെയിൽ പാത; മെട്രോമാൻ ഇ ശ്രീധരൻ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർ‌ച്ച നടത്തി
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദംകേട്ടത് അടച്ചിട്ടമുറിയിൽ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ശനിയാഴ്ച; വാദംകേട്ടത് അടച്ചിട്ടമുറിയിൽ
  • രാഹുല്‍ മാങ്കൂട്ടത്തിലെ എംഎല്‍എയുടെ ജാമ്യഹര്‍ജിയില്‍ ശനിയാഴ്ച വിധി പ്രഖ്യാപിക്കും.

  • കേസിന്റെ ഗൗരവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.

  • പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി.

View All
advertisement