'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം

Last Updated:

'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ലക്ഷങ്ങള്‍ ചെലവിട്ട് റീ ബില്‍ഡ് കേരളയുടെ ഓഫീസ് സ്വകാര്യ കെട്ടിടത്തില്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം.
പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയവ നിര്‍മിക്കാന്‍ നല്‍കുന്ന കൂടുതല്‍ പണമാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചൂണ്ടിക്കാട്ടുന്നു.
'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ. ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്'.- ബല്‍റാം പരിഹസിക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement