advertisement

TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു

Last Updated:

ടിക് ടോക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ്‍ ജീവനക്കാര്‍ക്ക് ഇന്നലെ ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു

സാൻഫ്രാൻസിസ്കോ: ചൈനീസ് വീഡിയോ ആപ്പായ ടിക്ടോക് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു. ടിക് ടോക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ്‍ ജീവനക്കാര്‍ക്ക് ഇന്നലെയാണ് ഇ-മെയില്‍ സന്ദേശം അയച്ചത്.
നിങ്ങളുടെ മൊബൈലില്‍ ടിക് ടോക് ആപ് ഉണ്ടെങ്കില്‍ അത് എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു ഇന്നലെ ജീവനക്കാർക്ക് ലഭിച്ച സന്ദേശം. വെള്ളിയാഴ്ച രാവിലെയാണ് നിര്‍ദേശം ഇ-മെയില്‍ സന്ദേശമായി ജീവനക്കാര്‍ക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോകിനെതിരെ ആമസോണ്‍ ഇത്തരമൊരു നീക്കം നടത്തിയത്.
You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
എന്നാല്‍, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Tech/
TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement